ആരോഗ്യകേന്ദ്രങ്ങളുടെ പേരു മാറ്റി ; ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്
ആരോഗ്യകേന്ദ്രങ്ങളുടെ പേരു മാറ്റി ; ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ ആരോഗ്യവകുപ്പ്
Tuesday, July 2, 2024 2:39 AM IST
പത്തനംതിട്ട: സംസ്ഥാനത്തെ സർക്കാർ ആതുരായലങ്ങൾക്ക് ആ‍യുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിടണമെന്ന കേന്ദ്രനിർദേശം പാലിച്ച് തടഞ്ഞുവച്ച എൻഎച്ച്എം ഫണ്ട് വീണ്ടെടുക്കാൻ ശ്രമം.

സംസ്ഥാനത്തെ 6000 കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ജനകീയാരോഗ്യ കേന്ദ്രങ്ങളെയുമാണ് കോ ബ്രാൻഡിംഗിൽ ഉൾപ്പെടുത്തി ബോർഡിൽ ആ‍യുഷ്മാൻ ആരോഗ്യമന്ദിർ എന്ന് എഴുതി ചേർക്കുന്നത്. ഇതിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാഗ് ലൈനും എഴുതിച്ചേർക്കും.

മാസങ്ങൾക്കു മുന്പ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച ഈനിർദേശം നടപ്പാക്കാനാകില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ കേന്ദ്ര ഫണ്ടുകൾ ഒന്നൊന്നായി തടയപ്പെട്ടിരുന്നു.

നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) മുഖേന ലഭിച്ചിരുന്ന ഫണ്ടിൽ കുറവുണ്ടായി. 2023 - 24ൽ ലഭിക്കേണ്ടിയിരുന്ന 826 കോടി രൂപയിൽ 189.14 കോടി രൂപ മാത്രമേ നൽകിയിരുന്നുള്ളൂ. 2024 - 25ലേക്ക് 821.02 കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും പണം നൽകിയില്ല. ഇതോടെ കഴിഞ്ഞ ആറു മാസമായി എൻഎച്ച്എം പ്രവർത്തനം പൂർണമായി പ്രതിസന്ധിയിലായി.

കേന്ദ്രഫണ്ട് ലഭ്യമായില്ലെങ്കിലും നിലപാടിൽ ഉറച്ചു നിന്ന സംസ്ഥാന സർക്കാർ നൽകിയ പണം കൊണ്ട് എൻഎച്ച്എം പിടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ സംസ്ഥാന ധനവകുപ്പ് കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതോടെ പണം ഇനി അനുവദിക്കാനാകില്ലെന്ന് പറഞ്ഞതോടെയാണ് കേന്ദ്രനിർദേശം പാലിച്ച് ഫണ്ട് വാങ്ങാൻ ശ്രമമമുണ്ടായത്.

കേന്ദ്രത്തിന്‍റെ ആദ്യ നിർദേശം അംഗീകരിച്ച് കേരളത്തിലെ ആരോഗ്യ കേന്ദ്രങ്ങളെ ആയുഷ്മാൻ ഭാരത് - ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ എന്നു പുനർനാമകരണം ചെയ്തിരുന്നു. എന്നാൽ പിന്നീട് ആയുഷ്മാൻ ആരോഗ്യമന്ദിർഎന്ന് എഴുതണമെന്ന നിർദേശം വന്നതോടെ അതും അംഗീകരിക്കുകയാണെന്ന് കേരളം അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.