സ്വർണക്കള്ളക്കടത്തു തടയുന്നതിനു ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തും: മന്ത്രി
സ്വർണക്കള്ളക്കടത്തു തടയുന്നതിനു ട്രാക്കിംഗ്  സംവിധാനം ഏർപ്പെടുത്തും: മന്ത്രി
Tuesday, July 2, 2024 2:38 AM IST
തിരുവനന്തപുരം: സ്വർണക്കള്ളക്കടത്തു തടയുന്നതിനായി ആഭരണങ്ങളുടെ നിർമാണം മുതൽ ഉപയോക്താവിന്‍റെ കൈകളിൽ എത്തുന്നതു വരെയുള്ള പ്രക്രിയയ്ക്കു ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്താനുള്ള നടപടികൾ ചരക്കുസേവന നികുതി വകുപ്പിന്‍റെ പരിഗണനയിലല്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.

ഈ രംഗത്തെ നികുതി വെട്ടിപ്പു തടയാൻ ഇ വേ ബിൽ സന്പ്രദായം നടപ്പാക്കുന്നുണ്ട്. കൂടാതെ സംസ്ഥാന ജിഎസ്ടി ഇന്‍റലിജൻസ് സ്വർണക്കടകളിൽ പരിശോധന നടത്തിയും എൻഫോഴ്സ്മെന്‍റ് വിഭാഗം വാഹന പരിശോധനകൾ നടത്തിയും നികുതിവെട്ടിപ്പു കണ്ടെത്തുന്നുണ്ട്.

ഇ വേ ബിൽ നടപ്പിലാക്കുന്പോൾ സ്വർണക്കൈമാറ്റത്തിന്‍റെ സുരക്ഷയാണു വ്യാപാരികൾ ഉന്നയിച്ച പ്രധാന ആശങ്ക. അതിനാൽ സ്വർണം കൊണ്ടുവരുന്ന വാഹനങ്ങളുടെ വിവരം ഇ വേ ബില്ലിൽ നൽകേണ്ടതില്ലായെന്ന വ്യവസ്ഥയുണ്ട്. ഇതു സംബന്ധിച്ചു വ്യാപാര സംഘടനകളുമായുള്ള ചർച്ച നടക്കുകയാണ്. രണ്ടു ലക്ഷം രൂപയോ അതിനു മുകളിലോ ഉള്ള സ്വർണത്തിന്‍റെയും രത്നങ്ങളുടെയും നീക്കത്തിനു മാത്രമാണ് ഇ വേ ബിൽ ബാധകം. നിലവിൽ ഇവയുടെ അന്തർസംസ്ഥാന ചരക്ക് നീക്കത്തിന് ഇ വേ ബിൽ ബാധകമല്ലെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ശന്പള വിതരണത്തിൽ പ്രതിസന്ധി: മന്ത്രി

പതിനൊന്നു പൊതുമേഖലാ സ്ഥാപനങ്ങളിൽ ശന്പള വിതരണത്തിൽ പ്രതിസന്ധിയുണ്ടെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ഭൂരിഭാഗം പൊതുമേഖലാസ്ഥാപനങ്ങളിലും കൃത്യമായി ശന്പളവിതരണം നടക്കുന്നുണ്ട്. വിപണയിൽ നിന്നും നേരിടുന്ന കടുത്ത മത്സരത്തിന്‍റെ ഭാഗമായി വിപണനത്തിന്‍റെയും സേവനങ്ങൾ നൽകിയതിന്‍റെയും ഭാഗമായി കന്പനികൾക്കു ലഭിക്കേണ്ട തുകയിൽ കാലതാമസം നേരിടുന്നിതിനാലാണു ചിലയിടത്തു കൃത്യമായ ശന്പളം നൽകാൻ കഴിയാത്തത്.

നിയമപരമായ ബാധ്യതകൾ തീർക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ആദ്യമായി 28 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എട്ടു വൈദ്യുത പദ്ധതികൾ അനുമതി ലഭിച്ചിട്ടും നടപ്പാക്കിയില്ല: മന്ത്രി കെ. കൃഷ്ണൻകുട്ടി

സർക്കാരിൽ നിന്നും അനുമതി ലഭിച്ചിട്ടും നടപ്പാക്കാത്തത്‌ എട്ടു ചെറുകിട വൈദ്യുത പദ്ധതികളെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. മരിപ്പുഴ, വളാംതോട്, ചെന്പുകടവ്, ലാഡ്രം, പീച്ചാട്, മാർമ്മല, ആനക്കയം, കീരിത്തോട് എന്നിവയാണ് കെഎസ്ഇബി ലിമിറ്റഡിന്‍റെ മുടങ്ങിക്കിടക്കുന്ന പദ്ധതികളെന്നും മന്ത്രി വ്യക്തമാക്കി.

“നിരക്കു വർധനവിൽ കെഎസ്ഇബിക്കു അധിക വരുമാനം”

2023-24 ലെ താരിഫ് പരിഷ്കരണത്തിൽ കെഎസ്ഇബിക്ക് 221.5 കോടിയുടെ അധികവരുമാനം ഉണ്ടായതായാണു പ്രാഥമിക കണക്കുകൂട്ടലെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി. 2016 മേയ് മുതൽ നാലു തവണ താരിഫ് വർധിപ്പിച്ചു. 2017-18 ൽ 550 കോടി, 2019-20 ൽ 902.90 കോടി, 2022-23 ൽ 760 കോടി എന്നിങ്ങനെയാണു മുൻ വർഷങ്ങളിലെ അധികവരുമാനമെന്നും മന്ത്രി പറഞ്ഞു.

കണ്‍സ്യൂമർ ഫെഡിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് പൂർത്തീകരിച്ചിട്ടില്ല: മന്ത്രി

കണ്‍സ്യൂമർ ഫെഡിന്‍റെ അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് 2018-നു ശേഷം പൂർത്തീകരിച്ചിട്ടില്ലെന്നു മന്ത്രി വി.എൻ. വാസവൻ. 2018 മുതൽ 2024 വരെയുള്ള കാലയളവിലെ അഡ്മിനിസ്ട്രേറ്റീവ് ഓഡിറ്റ് സമകാലീനമാക്കുന്നതിനു നടപടികൾ സ്വീകരിക്കാൻ സഹകരണ രജിസ്ട്രാർക്കു നിർദേശം നൽകിയിട്ടുണ്ടെന്നും ഇതുപ്രകാരമുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പരുത്തിയുടെ വിലക്കയറ്റം കൈത്തറി മേഖലയെ സാരമായി ബാധിച്ചു: മന്ത്രി

പരുത്തിയുടെ വിലക്കയറ്റം കൈത്തറി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെന്നു മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. പരുത്തിയുടെ വില ഉയരുന്നതിന് ആനുപാതികയമായി നൂലിന്‍റെ വില ആഭ്യന്തര വിപണിയിൽ ഉയരുന്നില്ല. കൈത്തറി ഉത്പന്നങ്ങൾ നിർമ്മിക്കുന്പോൾ ഉത്പാദന ചെലവു കൂടുന്ന സാഹചര്യമാണ്. പരുത്തി പ്രധാന അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന പൊതുമേഖലയിലും സഹകരണമേഖലയിലും പ്രവർത്തിക്കുന്ന സ്പിന്നിംഗ് മില്ലുകളുടെ പ്രവർത്തനത്തെ പരുത്തിയുടെ വിലക്കയറ്റം സാരമായി ബാധിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാർ പരുത്തി വില ക്രമീകരിക്കാൻ ഇടപെടൽ നടത്തുന്നുണ്ട്. വിളവെടുപ്പു സീസണിൽ തന്നെ അവ വാങ്ങുന്നതിനു തീരുമാനിച്ചിട്ടുണ്ട്.

ഈ സാന്പത്തിക വർഷം 10 കോടി രൂപ വകയിരുത്തുകയും 70 കോടി രൂപ നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്മെന്‍റ് കോർപറേഷനിൽ നിന്നു ലഭ്യമാക്കുന്നതിനു ഭരണാനുമതിയും നൽകിയിട്ടുണ്ടെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.

കശുവണ്ടി വികസന കോർപറേഷൻ കൂടുതൽ ഔട്ട് ലെറ്റുകൾ ആരംഭിക്കും
സംസ്ഥാനത്തു കശുവണ്ടി വികസന കോർപറേഷൻ കൂടുതൽ ഔട്ട് ലെറ്റുകൾ ആരംഭിക്കുമെന്നു മന്ത്രി പി.രാജീവ്. കശുവണ്ടി ഉത്പന്നങ്ങൾ ആഭ്യന്തര വിപണിയിൽ ലഭ്യമാകത്തക്ക വിധം കേരളത്തിലുടനീളം വിപണന ശൃംഖലകൾ ആരംഭിക്കും.

വനംമന്ത്രി രാജിവയ്ക്കണമെന്ന് സജീവ് ജോസഫ്

വന്യജീവി ആക്രമണങ്ങളിൽ ജനങ്ങളുടെ ജീവൻ പൊലിയുന്പോൾ നിസഹായതോടെ നോക്കിനിൽക്കുന്ന വനം വകുപ്പ് മന്ത്രി രാജിവയ്ക്കണമെന്ന് അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. ധനാഭ്യർഥന ചർച്ചാവേളയിലാണ് മന്ത്രിയുടെ രാജി ആവശ്യം ഉന്നയിച്ചത്.
ഒന്പത് ആർആർടികൾ രൂപീകരിച്ചപ്പോൾ മലയോര മേഖലയെ തഴഞ്ഞെന്നും സജീവ് ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.