പി. ജയരാജന്‍റെ നിലപാടിൽ അതൃപ്തി അറിയിച്ച് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
പി. ജയരാജന്‍റെ നിലപാടിൽ അതൃപ്തി അറിയിച്ച്  കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്
Sunday, June 30, 2024 1:59 AM IST
കണ്ണൂർ: മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്‍റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്‌ട്രീയ വിവാദങ്ങൾക്കിടെ കണ്ണൂരിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നു.

സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ പി. ജയരാജനോ ജില്ലാ സെക്രട്ട‌റി എം.വി. ജയരാജനോ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായാണ് ലഭിക്കുന്ന വിവരം.

ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസിന്‍റെ ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയാറായിട്ടില്ല. വിഷയം വഷളാക്കിയത് പി. ജയരാജന്‍റെ അനവസരത്തിലെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ആണെന്നുള്ള കാര്യവും യോഗത്തിൽ ചർച്ചയായി. ജയരാജന്‍റെ പരാമർശം ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ സോഷ്യൽ മീഡിയയിൽ വീണ്ടും കളത്തിൽ ഇറങ്ങാൻ വഴിവച്ചെന്നും വിമർശനം ഉയർന്നു.

എന്നാൽ പി. ജയരാജൻ സംസ്ഥാന സമിതിയംഗമായതിനാൽ വിശദമായ ചർച്ച സംസ്ഥാന സമിതിയിലേ ഉണ്ടാകൂ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഇന്നലെ രാവിലെ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞത് കണ്ണൂർ സംഭവത്തിൽ ജില്ലാ സെക്രട്ടറി വിശദീകരണം നല്കുമെന്നാണ്. എന്നാൽ, സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം എം.വി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല. എന്നാൽ, പിന്നീട് ജില്ലാ സെക്രട്ടറി പത്രക്കുറിപ്പ് ഇറക്കി.

ക്വട്ടേഷന്‍കാരെ സംരക്ഷിക്കുന്നത് പാര്‍ട്ടി നയമല്ല: സിപിഎം

കണ്ണൂർ: ക്വട്ടേഷന്‍കാരെ സഹായിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്നും എന്നിട്ടും ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണിതെന്നും അവരെ സഹായിക്കുന്നവരാണ് സംസ്ഥാന കമ്മിറ്റി അംഗമായ പി. ജയരാജനും ജില്ലാ കമ്മിറ്റി അംഗമായ എം. ഷാജറും എന്നുള്ള വ്യാജ വാര്‍ത്തകളാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ്.

ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരും ബഹുജനങ്ങളും ഇതിൽ കുടുങ്ങിപ്പോകരുതെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ അഭ്യര്‍ഥിച്ചു.

ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി സിപിഎമ്മിനെതിരേ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതവും അപലപനീയവുമാണ്. പാര്‍ട്ടി മെംബർഷിപ് പുതുക്കാത്തതിനെ തുടര്‍ന്ന് സിപിഎമ്മില്‍നിന്ന് ഒഴിവായ മനു തോമസ് നേതാക്കള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്. അത് ജനങ്ങള്‍ തിരിച്ചറിയണം.

സോഷ്യൽ മീഡിയയിലൂടെ ഭീഷണിയുടെ സ്വരത്തില്‍ ക്വട്ടേഷന്‍കാരായ ചിലര്‍ നടത്തുന്ന പ്രതികരണങ്ങള്‍ പ്രതിഷേധാര്‍ഹവും സമൂഹം അംഗീകരിക്കാത്തതുമാണ്. നവമാധ്യമങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന ഇത്തരം പ്രതികരണങ്ങള്‍ ലൈക്ക് ചെയ്തും ഷെയര്‍ ചെയ്തും പ്രചരിപ്പിക്കുന്നതും ന്യായീകരിക്കത്തക്കതല്ല. നവമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ വക്താക്കളായി പ്രവര്‍ത്തിക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി ചുമതലപ്പെടുത്തിയിട്ടില്ല.

പാര്‍ട്ടിയുടെ ജനകീയ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കമാണ് തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് വലതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികളും ചില മാധ്യമങ്ങളും നടത്തുന്നത്. അത് തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും പ്രസ്താവനയിൽ സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.