അങ്കണം സാഹിതീ അവാർഡ് സി.എൽ. ജോസിന്
അങ്കണം  സാഹിതീ അവാർഡ്  സി.എൽ. ജോസിന്
Sunday, June 30, 2024 1:11 AM IST
തൃശൂർ: ഈ വർഷത്തെ അങ്കണം ഷംസുദീൻ സാഹിതീ അവാർഡിന് നാടകാചാര്യൻ സി.എൽ. ജോസ് അർഹനായി. 20,000 രൂപയും ശില്പവുമാണ് പുരസ്കാരം. 2024ലെ അങ്കണം ഷംസുദീൻ സ്മൃതി പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

നോവൽ വിഭാഗത്തിൽ വി.ജി. തന്പിയുടെ ഇദംപാരമിതം, ജിസ ജോസിന്‍റെ ആനന്ദഭാരം എന്നീ കൃതികൾ അവാർഡിനർഹമായി. ചെറുകഥാവിഭാഗത്തിൽ എൻ. രാജന്‍റെ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, എൻ.പി. ഹാഫീസ് മുഹമ്മദിന്‍റെ ഫ്രൂട്ട് സലാഡ് ഫലൂദ ഐസ്കണ്ടി എന്നിവയ്ക്കാണ് പുരസ്കാരം. കവിതാവിഭാഗത്തിൽ മാധവൻ പുറച്ചേരിയുടെ ഉച്ചിര, ബാബു വെളപ്പായയുടെ ഓർക്കാതെങ്ങനെ എന്നീ കാവ്യസമാഹാരങ്ങൾ അവാർഡ് നേടി. 10,000 രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ.

ജൂലൈ19നു സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന ഷംസുദീൻ അനുസ്മരണചടങ്ങിൽ എഴുത്തുകാരൻ കെ.വി. മോഹൻകുമാർ അവാർഡ് സമർപ്പണം നടത്തുമെന്ന് അങ്കണം ഷംസുദീൻ സ്മൃതി ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.