ഇടതുമുന്നണി വിടാന്‍ സിപിഐ തയാറാകണമെന്ന് യുഡിഎഫ്
ഇടതുമുന്നണി വിടാന്‍ സിപിഐ  തയാറാകണമെന്ന് യുഡിഎഫ്
Monday, July 1, 2024 3:33 AM IST
തിരുവനനന്തപുരം: സിപിഎമ്മിനെ ബന്ധപ്പെടുത്തിയുള്ള അധോലോക അഴിഞ്ഞാട്ടത്തിന്‍റെ കണ്ണൂരിലെ കഥകള്‍ ചെങ്കൊടിക്ക് അപമാനമെന്നു വിലപിക്കുന്ന സിപിഐ, ഇടതു മുന്നണി വിട്ടു പുറത്തു വരണമെന്നു യുഡിഎഫ്.

സിപിഎമ്മിന്‍റെ കണ്ണൂരിലെ അധോലോക കഥകള്‍ പറഞ്ഞു വിലപിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എല്‍ഡിഎഫിന് നേതൃത്വം നല്‍കാന്‍ സിപിഎമ്മിന് അര്‍ഹതയില്ലെന്ന് തിരിച്ചറിയണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ പറഞ്ഞു.

സിപിഎമ്മിന്‍റെ പ്രസക്തി നഷ്ടമായി. സിപിഎം പിരിച്ചുവിടേണ്ട സമയമായി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍നിന്ന് വഴിമാറിയുള്ള നേതൃത്വത്തിന്‍റെ സഞ്ചാരത്തിന് അണികളുടെ പിന്തുണയില്ലെന്നു ജില്ലാ കമ്മിറ്റികളിലെ വിമര്‍ശനം അടിവരയിടുന്നു. ഇതിലുള്ള പ്രതിഷേധവും സ്വന്തം നേതാക്കളോടുള്ള അവിശ്വാസവും കാരണമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യാന്‍ സിപിഎം അണികള്‍ തീരുമാനിച്ചത്.

സിപിഎമ്മിന്‍റെ അസ്ഥിവാരം തോണ്ടുന്ന ഗുരുതരമായ ആരോപണമാണ് സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് ഉന്നയിക്കുന്നത്. ആരോപണങ്ങള്‍ക്കു മറുപടി പറയാനുള്ള ആര്‍ജവവും ധൈര്യവും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടി എം.വി. ഗോവിന്ദനും കാട്ടണമെന്നും ഹസന്‍ പറഞ്ഞു. സിപിഎമ്മിന്‍റെ അന്ത്യത്തിന് ശക്തികേന്ദ്രവും ഉരുക്കുകോട്ടയുമായ കണ്ണൂരില്‍നിന്നുതന്നെ തുടക്കം കുറിച്ചെന്ന് വ്യക്തമാണ്. മനുതോമസിന്‍റെ ആരോപണത്തിലൂടെ അതിന്‍റെ ഭീകരത പൊതുസമൂഹത്തിന് കൂടുതല്‍ ബോധ്യമായി.

സിപിഎം നേതാക്കളുടെ ക്രിമിനല്‍ ബന്ധത്തിനും മാഫിയ- ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും മൗനാനുവാദം നല്‍കിയത് മുഖ്യമന്ത്രിയാണ്. സ്വന്തം മകളുടെ മാസപ്പടിയും ആരോപണങ്ങളും മറയ്ക്കാന്‍ അദ്ദേഹം കാട്ടിയ അമിത താത്പര്യം കമ്യൂണിസ്റ്റ് ആശയങ്ങളെ ബലികഴിപ്പിച്ച് വഴിവിട്ടമാര്‍ഗത്തിലൂടെ സഞ്ചരിക്കാന്‍ സിപിഎമ്മിന്‍റെ മറ്റുനേതാക്കള്‍ക്കും പ്രചോദനമായി. പ്രകാശ് ജാവേദക്കറുമായി ചേര്‍ന്ന് സംഘപരിവാറുമായി രഹസ്യകൂടിക്കാഴ്ചയ്ക്കും രാഷ്‌ട്രീയ ബാന്ധവത്തിനും എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ തുനിഞ്ഞത് അതിന് ഉദാഹരണമാണെന്നും എം.എം. ഹസന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.