ദീപിക മുഖപ്രസംഗവുമായി സണ്ണി ജോസഫ് നിയമസഭയിൽ
ദീപിക മുഖപ്രസംഗവുമായി സണ്ണി ജോസഫ് നിയമസഭയിൽ
Tuesday, July 2, 2024 2:38 AM IST
തിരുവനന്തപുരം: വന്യമൃഗശല്യം സംബന്ധിച്ച് ദീപിക പ്രസിദ്ധീകരിച്ച മുഖപ്രസംഗം നിയസഭയിൽ ഉദ്ധരിച്ചു സണ്ണി ജോസഫ്. വനംവകുപ്പിന്‍റെ ധനാഭ്യർഥനാചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വന്യമൃഗശല്യം കൊണ്ടു ജനങ്ങൾ പൊറുതിമുട്ടുന്പോൾ നഷ്ടപരിഹാരം കൂട്ടുന്ന കാര്യം സർക്കാരിന്‍റെ പരിഗണനയിലാണെന്നു മാത്രമാണു മന്ത്രി പറയുന്നതെന്ന് മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്ന കാര്യം സണ്ണി ജോസഫ് ഉദ്ധരിച്ചു.

ആനശല്യത്തെക്കുറിച്ചു നാട്ടുകാർ പരാതിപ്പെടുന്പോൾ വനംവകുപ്പുകാരെ വിളിച്ചാൽ ആനയെ ഭയപ്പെടുത്തി ഓടിക്കാൻ തങ്ങളുടെ കൈയിൽ പടക്കം പോലുമില്ലെന്നാണു പറയുന്നത്.

ഈ വിഷയത്തിൽ മുഖ്യമന്ത്രി, വനംമന്ത്രി, പ്രതിപക്ഷ നേതാവ്, വന്യമൃഗശല്യം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ എംഎൽഎമാർ, കേരളത്തിൽ നിന്നുള്ള എംപിമാർ എന്നിവരുടെ യോഗം വിളിച്ച് പ്രശ്നത്തിന്‍റെ ഗൗരവം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തണം. ആദിവാസികൾ പാർക്കുന്ന ആറളം ഫാമിൽ നിന്ന് 72 ആനകളെയാണ് തുരത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.