ഡിജിപിക്കെതിരേ പരാതി; ഭൂമി കൈമാറ്റം തടഞ്ഞു
ഡിജിപിക്കെതിരേ പരാതി; ഭൂമി കൈമാറ്റം തടഞ്ഞു
Tuesday, July 2, 2024 2:38 AM IST
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് കോടതി തടഞ്ഞു.

വിൽപ്പന കരാർ ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടർന്ന് നെട്ടയത്തുള്ള 10 സെന്‍റ് ഭൂമി തിരുവനന്തപുരം അഡീഷണൽ കോടതി ജപ്തി ചെയ്യുകയും ചെയ്തു. വായ്പാ ബാധ്യതയുള്ള ഭൂമി വിൽക്കുന്നതിനായി കരാർ ഉണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. തിരുവനന്തപുരം സ്വദേശി ഉമ്മർ ഷെരീഫ് നൽകിയ പരാതിയിലാണ് ഉത്തരവ്.

അഡ്വാൻസ് വാങ്ങിയ 30 ലക്ഷം രൂപ തിരിച്ചു നൽകിയില്ലെന്നും ഡിജിപിയും ഭാര്യയും ചേർന്നാണ് പണം വാങ്ങിയതെന്നും ഹർജിക്കാരൻ പറയുന്നു. കേസിനാസ്പദമായ തുക കോടതിയിൽ കെട്ടിവച്ചാൽ മാത്രമേ ഡിജിപിക്ക് ഭൂമി കൈമാറ്റം സാധ്യമാകുകയുള്ളൂ.

ബാധ്യതകൾ ഒന്നും ഇല്ലെന്നു പറഞ്ഞാണ് ഉമ്മറിൽ നിന്ന് 30 ലക്ഷം വാങ്ങിയിരുന്നത്. ഉമ്മർ നടത്തിയ അന്വേഷണത്തിൽ ഈ വസ്തു എസ്ബിഐ ആൽത്തറ ശാഖയിൽ 26 ലക്ഷം രൂപയ്ക്ക് പണയപ്പെടുത്തിയതായി അറിഞ്ഞു.

ഇതേ തുടർന്ന് നൽകിയ 30 ലക്ഷം മടക്കി വേണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചെങ്കിലും പണം നൽകാനാകില്ല. ഇതിനിടെ ഭൂമി മറിച്ചു വിൽക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഉമ്മർ കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.