കണ്ണൂർ-വയനാട് വനാതിർത്തികളിൽ ; മാവോയിസ്റ്റ്‌ സംഘങ്ങളുടെ ശക്തി കുറഞ്ഞതായി റിപ്പോർട്ട്
കണ്ണൂർ-വയനാട് വനാതിർത്തികളിൽ ; മാവോയിസ്റ്റ്‌ സംഘങ്ങളുടെ  ശക്തി കുറഞ്ഞതായി റിപ്പോർട്ട്
Tuesday, July 2, 2024 2:39 AM IST
ഇരിട്ടി: കണ്ണൂർ-വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാവോയിസ്റ്റ് കബനി ദളത്തിന്‍റെ ശക്തി കുറയുന്നതായി റിപ്പോർട്ട് .

നിലവിൽ നാലുപേർ മാത്രമാണു മേഖലയിൽ പ്രവർത്തിക്കുന്നതെന്നാണു പോലീസിന്‍റെ കണ്ടെത്തൽ. 13 വർഷമായി പ്രവർത്തിക്കുന്പോഴും ജനങ്ങൾക്കിടയിൽ സജീവമാകാൻ കഴിയാതെവന്നതോടെ പ്രവർത്തകർ സംഘടനയിൽനിന്ന് അകന്നുവെന്നാണു വിലയിരുത്തൽ.

ആനയുടെ ചവിട്ടേറ്റ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ മാവോയിസ്റ്റ് സംഘം ഉപേക്ഷിച്ചുപോകുകയും പിന്നീട് കീടഴങ്ങുകയും ചെയ്ത സുരേഷിന്‍റെ മൊഴിയും ഇക്കാര്യം സാധൂകരിക്കുന്നതാണ്. സായുധ പോരാട്ടം വേണമെന്ന മൊയ്‌തീൻ ഉൾപ്പെട്ട നാൽവർ സംഘത്തിന്‍റെ വാശിയിൽ വിയോജിപ്പു പ്രകടിപ്പിച്ചാണു സംഘടന വിട്ടതെന്നും സുരേഷ് മൊഴി നൽകിയിരുന്നു.

സി.പി. മൊയ്തീൻ ഉൾപ്പെടെ നാലു പേർ മാത്രമാണു കബനിദളത്തിൽ ഇപ്പോൾ സജീവമായുള്ളത്. മലയാളികളായ സോമൻ, മനോജ്‌ എന്നിവരും തമിഴ്നാട് സ്വദേശിയായ സന്തോഷുമാണു സംഘത്തിലുള്ളതെന്നാണ് വിവരം. കണ്ണൂർ -തിരുനെല്ലി അതിർത്തിയിൽ തണ്ടർബോൾട്ട് സംഘത്തിന് എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയിലാണ് ഇവർ കഴിയുന്നത്.

നേരത്തേ കർണാടകയിൽനിന്ന് എത്തിയ വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ ജില്ലയോടു ചേർന്ന വനമേഖലയിൽനിന്ന് കർണാടക വനമേഖലയിലേക്കു പിൻവാങ്ങിയാതായാണു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിൽ പറയുന്നത്. ഉരുപ്പുംകുറ്റിയിൽ തണ്ടർബോൾട്ട് സംഘവുമായുണ്ടായ നേരിട്ടുള്ള ഏറ്റുമുട്ടലിനു ശേഷം കഴിഞ്ഞ ആറു മാസമായി കണ്ണൂർ ജില്ലയിൽ എവിടെയും മാവോയിസ്റ്റുകൾ എത്തിയിട്ടില്ല.

ഈ കാലയളവിൽ മൂന്നു തവണ വയനാട്ടിൽ മാവോയിസ്റ്റുകൾ എത്തിയിരുന്നു. ഉരുപ്പുംകുറ്റി ഏറ്റുമുട്ടലിൽ കവിത കൊല്ലപ്പെട്ടത് അറിയിക്കാൻ എത്തിയതിനു പുറമേ അവസാനമായി മാവോയിസ്റ്റ് സാന്നിധ്യം വെളിവായതു വയനാട്ടിലെ കുഴിബോംബ് കണ്ടെത്തിയ സംഭവത്തിലാണ്. വിദൂരനിയന്ത്രണത്തിൽ സ്ഫോടനം നടത്താൻ കഴിയുന്ന അതീവ സ്ഫോടക ശേഷിയുള്ള കുഴിബോംബുകളായിരുന്നു വയനാട്ടിൽ കണ്ടെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.