ജപ്തിയിൽ സർക്കാരിന് ഇടപെടാം; ബിൽ നിയമസഭയിൽ
ജപ്തിയിൽ  സർക്കാരിന്  ഇടപെടാം; ബിൽ നിയമസഭയിൽ
Tuesday, July 2, 2024 2:39 AM IST
തിരുവനന്തപുരം: എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന 2024 ലെ കേരള നികുതി വസൂലാക്കൽ (ഭേദഗതി ബിൽ) നിയമസഭയിൽ. റവന്യു മന്ത്രി കെ. രാജനാണ് ബിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

1968ലെ കേരള നികുതി വസൂലാക്കൽ ആക്ട് ഭേദഗതി ചെയ്യുന്നതാണ് നിർദിഷ്ട ബിൽ. ബിൽ പ്രകാരം ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളുടെ റവന്യു റിക്കവറിയിൽ സർക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം.

തഹസിൽദാർ, ജില്ലാ കളക്ടർ, റവന്യ ുമന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവർക്ക് കുടിശിക ഒടുക്കുന്നതിൽ ഇളവ് അനുവദിക്കാനുള്ള അധികാരം നൽകുന്നതിനും ലേലത്തിൽ പോകാത്ത ഭൂമി (ബോട്ട് ഇൻ ലാൻഡ്) സർക്കാരിന് ഒരു രൂപയ്ക്ക് (നേരത്തേ ഇത് പത്തുപൈസയായിരുന്നു) ഏറ്റെടുക്കുന്നതിനും ബില്ലിൽ വ്യവസ്ഥയുണ്ട്. പലിശ 12 ശതമാനത്തിൽനിന്ന് ഒൻപത് ശതമാനമാക്കി കുറയ്ക്കാം.

വീഴ്ച വരുത്തിയ ആൾക്കോ അടുത്ത ബന്ധുവിനോ ബാധ്യതകൾ തീർത്ത് ഭൂമി അഞ്ചുവർഷത്തിനകം സർക്കാരിൽനിന്ന് ഏറ്റെടുക്കാം തുടങ്ങിയതാണ് സുപ്രധാന വ്യവസ്ഥകളും ബില്ലിൽ ഉൾപ്പെടുന്നു.

നിലവിൽ ബാങ്ക് ജപ്തിയിൽ ഉൾപ്പെടെ സർക്കാരിന് ഇടപെടാൻ കഴിയാത്ത സ്ഥിതിയുണ്ട്. ഇത് മറികടക്കാനും സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള എൽഡിഎഫ് സർക്കാരിന്‍റെ ജനപക്ഷ ബില്ലാണ് ഇതെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു.

ബിൽ നിയമമായാൽ റവന്യു റിക്കവറി മൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമാകും. നിലവിലെ നിയമത്തിൽ റിക്കവറി നടപടികൾ സ്റ്റേ ചെയ്യാൻ സർക്കാരിന് വ്യവസ്ഥകളില്ലെന്ന് റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നിരീക്ഷിച്ചതാണ് ഭേദഗതി വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.