കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; സിപിഎമ്മിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസ്; സിപിഎമ്മിനെതിരേ കൂടുതല്‍  വെളിപ്പെടുത്തലുമായി ഇഡി
Sunday, June 30, 2024 1:59 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഎമ്മിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഇഡി. കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്തതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍ ഇഡി പുറത്തുവിട്ടത്.

സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഉള്‍പ്പെടെയുള്ള പ്രമുഖ സിപിഎം നേതാക്കളെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഉടന്‍ തീരുമാനമുണ്ടാകും. അനധികൃതമായി വായ്പ വാങ്ങിയവരില്‍നിന്നു പാര്‍ട്ടി വിഹിതം പറ്റിയിട്ടുണ്ടെന്ന് ഇഡി സ്ഥിരീകരിച്ചു.

ഈ പണം പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതിനായി തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരില്‍ സ്ഥലം വാങ്ങി. സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെ സെക്രട്ടറിയും ഭരണസമിതിയും അന്നത്തെ ബാങ്ക് മാനേജരും ചേര്‍ന്നു ബിനാമിയായും അനധികൃതമായും വായ്പകള്‍ അനുവദിച്ചതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

ഈടായി നല്‍കിയ വസ്തുവിന്‍റെ വിപണിവിലയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കു ബാങ്ക് അംഗങ്ങള്‍പ്പോലും അല്ലാത്തവര്‍ക്ക് ബിനാമി വായ്പകള്‍ നല്‍കിയിട്ടുണ്ട്. ഒന്നിലേറെ വായ്പ അനുവദിച്ചു പണമായി പിന്‍വലിച്ചു. ബാങ്കിന്‍റെ പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ളവര്‍ക്കും വായ്പകള്‍ നല്‍കിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ പേരിലുള്‍പ്പെടെയുള്ള വിവിധ വ്യക്തികളുടെ 29.29 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കഴിഞ്ഞദിവസം കണ്ടുകെട്ടിയിരുന്നു. പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നതിനായി ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിന്‍റെ പേരില്‍ പത്തു ലക്ഷം രൂപയ്ക്കു വാങ്ങിയ ഭൂമിയും ഇതില്‍ ഉള്‍പ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.