പാലം കടന്നാൽ പെരുന്പളം ദ്വീപ്
പാലം കടന്നാൽ പെരുന്പളം ദ്വീപ്
Sunday, June 30, 2024 1:11 AM IST
കൊച്ചി: കായലിനു കുറുകേ കേരളത്തിലെ ഏറ്റവും നീളമേറിയ പാലം യാഥാർഥ്യമാകുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളുടെ അതിർത്തിയിൽ നാലുവശവും വേന്പനാട്ടുകായൽ അതിരിടുന്ന പെരുന്പളം ദ്വീപിലേക്കാണ് ചരിത്രം മറുകര തൊടുന്ന പാലത്തിന്‍റെ നിർമാണം പൂർ‌ത്തിയാകുന്നത്.

അരൂക്കുറ്റി വടുതലയെയും പെരുന്പളത്തെയും ബന്ധിപ്പിക്കുന്ന പാലത്തിന്‍റെ നീളം 1100 മീറ്ററാണ്. അപ്രോച്ച് റോഡ് 300 മീറ്റർ. പാലത്തിന്‍റെ 80 ശതമാനത്തോളം നിർമാണജോലികളും പൂർത്തിയായി. ഡിസംബറോടെ പാലം തുറന്നുനൽകാനാകുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്‍റെ പ്രതീക്ഷ.

2019ൽ ആരംഭിച്ച പാലം നിർമാണത്തിന് തടസങ്ങൾ പലതായിരുന്നു. നിർമാണ കരാറിലെ വ്യവസ്ഥകൾ കല്ലുകടിയായി. രണ്ടു വർഷത്തോളം ഒരു പണിയും നടന്നില്ല. പിന്നീട് സർക്കാർ ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിച്ചു.

ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് നിർമാണ കരാർ. നൂറു കോടി രൂപ ചെലവഴിച്ചു നിർമിക്കുന്ന പാലം ദ്വീപുനിവാസികളുടെ യാത്രാസൗകര്യത്തിനൊപ്പം പ്രദേശത്തെ ടൂറിസംരംഗത്തും വലിയ കുതിച്ചുചാട്ടത്തിന് വഴിതെളിക്കുമെന്നാണു വിലയിരുത്തൽ. ദ്വീപിലെ ടൂറിസംസാധ്യതകൾ ഉപയോഗപ്പെടുത്താനായാൽ വിനോദസഞ്ചാരികളെ ഇവിടേക്ക് വലിയതോതിൽ ആകർഷിക്കാനാകുമെന്ന് ദ്വീപുനിവാസികൾ പറയുന്നു.

രുചിലോകത്ത് പ്രസിദ്ധമായ ‘പെരുന്പളം കുടന്പുളി’യുടെ പ്രചാരണവും പാലം കടത്താമെന്ന പ്രതീക്ഷയും ഇവർ പങ്കുവയ്ക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.