വിസി നിയമനത്തിന് ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി: നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍
വിസി നിയമനത്തിന് ഗവര്‍ണറുടെ സെര്‍ച്ച് കമ്മിറ്റി: നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍
Sunday, June 30, 2024 1:11 AM IST
തിരുവനന്തപുരം: സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ സ്വന്തം നിലയ്ക്കു സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതിനെ നിയമപരമായി നേരിടാന്‍ സര്‍ക്കാര്‍‌. കേരള, എംജി, കെടിയു, കാര്‍ഷിക, ഫിഷറീസ്, മലയാളം എന്നിങ്ങനെ ആറ്‌ സര്‍വകലാശാലകളിലാണ് ഗവര്‍ണര്‍ സ്വന്തം നിലയ്ക്കു സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത്.

കമ്മിറ്റിയില്‍ യുജിസിയുടെയും ചാന്‍സലറുടെയും നോമിനികളെ ഉള്‍പ്പെടുത്തി രാജ്ഭവന്‍ വിജ്ഞാപനമിറക്കുകയും ചെയ്തു. നോമിനികളെ നല്‍കാത്തതിനാല്‍ സര്‍വകലാശാലകളുടെ പ്രതിനിധികള്‍ കമ്മറ്റിയില്‍ ഇല്ല. സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനു ഗവര്‍ണര്‍ പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും സര്‍വകലാശാലകള്‍ നല്‍കിയിരുന്നില്ല. ഇതിനെതിരേ അതതു സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കാനാണു നീക്കം.

ഗവര്‍ണര്‍ പദവിയില്‍ കാലാവധി തീരാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സര്‍ക്കാരിനെതിരേ പുതിയ പോരാട്ടം തുടങ്ങിയിരിക്കുകയാണ് ഗവര്‍ണര്‍‌. ഉന്നതവിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ചര്‍ച്ചയ്‌ക്ക് തുടക്കം കുറിക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. സര്‍വകലാശാലകള്‍ പ്രതിനിധികളെ നല്‍കാത്തതുകൊണ്ടാണ് അവരെ ഒഴിവാക്കി സമിതി രൂപീകരിച്ചതെന്നാണ് രാജ്ഭവന്‍റെ വിശദീകരണം.

വിവിധ സര്‍വകലാശാലകളിലേക്കുള്ള വിസി സെര്‍ച്ച് കമ്മറ്റികളിലെ അംഗങ്ങള്‍‌:

കേരള: കര്‍ണാടക കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. ബട്ടു സത്യനാരായണ, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ്. സോമനാഥ്.

എംജി: മിസോറം സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.ആര്‍.എസ്. സാംബശിവറാവു, കൗണ്‍സില്‍ ഓഫ് സയന്‍റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.സി. ആനന്ദകൃഷ്ണന്‍.

എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല: ജാര്‍ഖണ്ഡ്‌ കേന്ദ്ര സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ. ക്ഷിതി ഭൂഷണ്‍ ദാസ്, കാര്‍ഷിക സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ.പി. രാജേന്ദ്രന്‍, വിഎസ്എസ്‌സി ഡയറക്ടര്‍ ഡോ.എസ്. ഉണ്ണികൃഷ്ണന്‍ നായര്‍.
കാര്‍ഷിക സര്‍വകലാശാല: മുന്‍ പ്രഫ. ഡോ. വി.സി. ജയമണി, ലക്നോ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഫ.അലോക് കുമാര്‍ റോയ്, ഡോ.ഹിമന്‍ഷു പഥക്.

ഫിഷറീസ്: ജമ്മു കാഷ്മീര്‍ കേന്ദ്ര സര്‍വകലാശാലാ പ്രഫ.സഞ്ജീവ് ജെയ്ന്‍, കൊച്ചിന്‍ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ.പി.കെ. അബ്ദുള്‍ അസീസ്, ഐഎസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ.ജെ.കെ. ജീന.

മലയാളം: കേന്ദ്ര സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ്, കര്‍ണാടക കേന്ദ്ര യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ബട്ടു സത്യനാരായണ.

കാവിവത്കരണ ശ്രമം: മന്ത്രി

വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിനു മീതെയുള്ള കടന്നുകയറ്റമാണെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. സര്‍ക്കാര്‍ അതിന്‍റെ നിയമസാധുത പരിശോധിക്കും. ഗുണമേന്മയോ മെറിറ്റോ ഒന്നും പരിശോധിക്കാതെയാണ് ഗവര്‍ണര്‍ ചിലരെ നോമിനേറ്റ് ചെയുന്നത്. കാവിവത്കരണ ശ്രമങ്ങളെ നിയമപരമായി പ്രതിരോധിക്കുമെന്നും മന്ത്രി പ്രതികരിച്ചു.

തടയാനാകില്ല: ഗവര്‍ണര്‍

സ്വന്തം ജോലി ചെയ്യുന്നതില്‍നിന്നു തന്നെ ആര്‍ക്കും തടയാനാകില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

സെര്‍ച്ച് കമ്മറ്റിയിലേക്ക് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും സര്‍വകലാശാല പ്രതിനിധികളെ നല്‍കിയില്ല. അതിനാല്‍ മറ്റു നടപടികളുമായി താന്‍ മുന്നോട്ടുപോകുകയാണെന്നും ഗവര്‍ണര്‍ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.