കിടങ്ങൂര്‍: പരാധീനതകളുടെ നടുവിലായിരുന്ന കിടങ്ങൂര്‍ ഖാദി സെന്‍ററിന് കോട്ടയം ജില്ലാ പഞ്ചായത്ത് ചേര്‍ത്തുപിടിച്ചപ്പോള്‍ ഉണര്‍വായി. ജില്ലാ പഞ്ചായത്തിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് നടത്തിയ വിവിധങ്ങളായിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് കിടങ്ങൂര്‍ ഖാദി സെന്‍റര്‍ മികവിന്‍റെ കേന്ദ്രമായി മാറിയത്.

1980 മുതല്‍ കിടങ്ങൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ഖാദി സെന്‍ററില്‍ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നിര്‍മിച്ച മന്ദിരത്തിന്‍റെ പൂര്‍ത്തീകരണവും നിലവിലുള്ള മന്ദിരത്തിന്‍റെ നവീകരണവും പുതിയ വിശ്രമമുറിയുടെ നിര്‍മാണവും ഗ്രൗണ്ട് നവീകരണവും ആണ് പ്രധാനമായി നടത്തിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍.

കൂടാതെ ഇവിടെ ജോലിയെടുക്കുന്ന 15 സ്ത്രീകള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന നൂല്‍നൂല്‍പ്പിനുള്ള ചര്‍ക്കകൾ 25 വര്‍ഷത്തിലധികം പഴക്കമുള്ളതായിരുന്നു. കാലപ്പഴക്കംകൊണ്ട് ഈ ചര്‍ക്കകളിൽ നൂല്‍നൂല്‍ക്കുക വളരെ ബുദ്ധിമുട്ടായിരുന്നു. പുതിയ ചര്‍ക്കകള്‍ ലഭിക്കണമെന്നത് ഇവരുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു.

ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച എട്ടു ലക്ഷം രൂപ ഉപയോഗിച്ച് 15 ചര്‍ക്കകൾ ലഭ്യമാക്കി.

കോട്ടയം ജില്ലയില്‍ ആകെയുള്ള 28 ഖാദി സെന്‍ററുകളില്‍ എട്ട് ഖാദി സെന്‍ററുകളിലാണ് നൂല്‍നൂല്‍പ്പിനും നെയ്ത്തിനുമുള്ള സൗകര്യമുള്ളത്. കിടങ്ങൂര്‍ ഖാദി സെന്‍ററില്‍ ഒരേസമയം 15 പേര്‍ക്ക് നൂല്‍നൂല്‍പ്പിനും 10 പേര്‍ക്ക് നെയ്ത്തിനുമുള്ള സൗകര്യമാണ് നിലവിലുള്ളത്.

നൂല്‍നൂല്‍പ്പിനുള്ള സ്ലൈവര്‍ ജില്ലാ പഞ്ചായത്തില്‍നിന്നാണ് ഖാദി സെന്‍ററുകള്‍ക്ക് നല്കുന്നത്. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 28 ഖാദി സെന്‍ററുകള്‍ക്കും സ്ലൈവര്‍ നല്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനു വിവിധങ്ങളായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തുവരുന്നു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്‍റെ കീഴിലുള്ള ഖാദി സെന്‍ററുകള്‍ ത്രിതല പഞ്ചായത്ത് സംവിധാനം വന്നതിനുശഷം ജില്ലാ പഞ്ചായത്തിനു കൈമാറി കിട്ടിയ സ്ഥാപനമാണ്.

കിടങ്ങൂര്‍ ഖാദി സെന്‍ററില്‍ നടത്തിയ വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങളുടെയും പുതുതായി സ്ഥാപിച്ച നൂല്‍നൂല്‍പ്പിനുള്ള ചര്‍ക്കകളുടെയും ഉദ്ഘാടനം 15ന് ഉച്ചകഴിഞ്ഞ് 2.30ന് കിടങ്ങൂര്‍ ഖാദി സെന്‍ററില്‍ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അധ്യക്ഷത വഹിക്കും. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്യും. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് ഇ.എം. ബിനു മുഖ്യപ്രഭാഷണം നടത്തും.