കല്ലുമ്മക്കായ വിത്തിന്‍റെ അനധികൃത വിപണനം തടയാൻ ഫിഷറീസ് വകുപ്പ്
Monday, October 21, 2024 3:18 AM IST
കാസർഗോഡ്: കൃഷിയാവശ്യത്തിനായി കടലില്‍ നിന്ന് ശേഖരിക്കുന്ന കല്ലുമ്മക്കായ വിത്തുകൾ മത്സ്യത്തൊഴിലാളി സഹകരണസംഘങ്ങള്‍ മുഖേന മാത്രമേ വില്പന നടത്താവൂ എന്ന് ഫിഷറീസ് അധികൃതർ അറിയിച്ചു. കല്ലുമ്മക്കായ സമ്പത്തിന്‍റെ സംരക്ഷണത്തിനും ഈ മേഖലയിലെ ചൂഷണം അവസാനിപ്പിക്കാനുമായി സര്‍ക്കാര്‍ നിയമപ്രകാരമുളള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഇതിനു വിരുദ്ധമായി കല്ലുമ്മക്കായ വിത്ത് ശേഖരിക്കുന്നവര്‍ക്കും വില്ക്കുന്നവര്‍ക്കും എതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരമേഖല ഫിഷറീസ് ജോയിന്‍റ് ഡയറക്ടര്‍ അറിയിച്ചു.

കടലില്‍ നിന്ന് ശേഖരിക്കുന്ന വിത്തിന്‍റെ വലിപ്പം 15 മില്ലീമീറ്ററിൽ അധികരിക്കരുത്. ഫിഷറീസ് വകുപ്പില്‍ നിന്ന് വിത്ത് ശേഖരണത്തിനുളള പെര്‍മിറ്റ് ലഭിച്ച അംഗീകൃത മത്സ്യത്തൊഴിലാളികളായിരിക്കണം വിത്ത് ശേഖരിക്കേണ്ടത്. ഇവർ ശേഖരിക്കുന്ന കല്ലുമ്മക്കായ വിത്തുകൾ അവരവർ അംഗങ്ങളായ സംഘത്തിൽ തന്നെ നല്‍കണം. ഒരുകിലോ വിത്തിന് 75 രൂപ നിരക്കിലാണ് തൊഴിലാളികൾക്ക് പ്രതിഫലം ലഭിക്കേണ്ടത്. ഒരു തൊഴിലാളിക്ക് പരമാവധി 100 കിലോഗ്രാം വിത്ത് പ്രതിദിനം ശേഖരിക്കാം. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിൽ മാത്രമേ കല്ലുമ്മക്കായ വിത്ത് ശേഖരണത്തിന് അനുമതിയുളളു.


സംഘങ്ങള്‍ക്ക് ലഭിച്ച വിത്തുകൾ ഫിഷറീസ് വകുപ്പിന്‍റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന കല്ലുമ്മക്കായ കര്‍ഷകര്‍ക്ക് പരിപാലന ചെലവ്, ഗതാഗത ചെലവ് എന്നിവ ഉള്‍പ്പെടെ കണക്കാക്കി നിശ്ചയിക്കുന്ന വിലയ്ക്ക് വിതരണം ചെയ്യാം.