പാചക എണ്ണയുടെ പരിശോധന കർക്കശമാക്കണം
Saturday, August 24, 2024 6:37 AM IST
തിരുവനന്തപുരം: ഹോട്ടലുകളിലും തട്ടുകടകളിലും പലഹാരങ്ങൾ ഉണ്ടാക്കുന്നതിന് ഉപയോഗിക്കുന്ന എണ്ണയെ സംബന്ധിച്ച് ഉപഭോക്താക്കൾ ആശങ്കാകുലരായതിനാൽ ഉപയോഗം കഴിഞ്ഞ എണ്ണ ശേഖരിച്ച് റീ സൈക്ലിംഗിനു വിധേയമാക്കി മായം ചേർത്ത് വിലകുറച്ചു വിൽക്കുന്നതായും പലഹാരങ്ങൾ ഉണ്ടാക്കുന്നതിനും മറ്റ് മെഷീനറി ആവശ്യങ്ങൾക്കും ഇത്തരം എണ്ണയാണ് വ്യാപകമായി ഉപയോഗിക്കുന്നതെന്നുമുള്ള പരാതികൾ വ്യാപകമാകുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധന കർക്കശമാക്കണമെന്നും ഉപഭോക്താക്കളുടെ ആശങ്ക ശരിയാണെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി വാർഷിക ജനറൽ കൗണ്‍സിൽ സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.


പ്രസിഡന്‍റ് ജി. മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി. വേണുഗോപാൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. മോഹനചന്ദ്രൻ നായർ വാർഷിക വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായ എം. ജറാൾഡ്, അഡ്വ. എസ്. രമേഷ്കുമാർ, എസ്. പീതാംബരപണിക്കർ എന്നിവർ പ്രസംഗിച്ചു.