മന്ത്രി വഴി പിഎസ്‌സി അംഗത്വത്തിന് 22 ലക്ഷം കോഴ ; ആരോപണം ശരിവച്ച് സിപിഎം
മന്ത്രി വഴി പിഎസ്‌സി അംഗത്വത്തിന് 22 ലക്ഷം കോഴ ; ആരോപണം ശരിവച്ച് സിപിഎം
Tuesday, July 9, 2024 2:20 AM IST
കോഴിക്കോട്: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെയും സിപിഎമ്മിനെയും വെട്ടിലാക്കി കോഴ ആരോപണം. മന്ത്രി വഴി പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങൾ പുറത്ത്.

സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയാണു കോഴ വാങ്ങിയതെന്നാണ് ആരോപണം.

ആരോപണത്തിനു പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽനിന്നു നീക്കംചെയ്യാന്‍ തീരുമാനിച്ചതായാണു വിവരം. ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്പു ലഭിച്ച പരാതിയില്‍ പാര്‍ട്ടി നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പണം കൈമാറ്റം നടന്നുവെന്നാണു കണ്ടെത്തല്‍. ജില്ലയിലെ സിഐടിയു നേതാവുള്‍പ്പെട്ട നാലംഗ കമ്മീഷനാണു സംഭവം അന്വേഷിച്ചത്.

ഹോമിയോ ഡോക്ടർമാരായ ദമ്പതിമാരാണു പിഎസ്‌സി അംഗത്വത്തിനായി 22 ലക്ഷം രൂപ നേതാവിനു കൈമാറിയത്. മുഹമ്മദ് റിയാസിനു പുറമേ എംഎൽഎമാരായ കെ.എം. സച്ചിൻദേവ്, തോട്ടത്തിൽ രവീന്ദ്രൻ എന്നിവരുടെ പേരുകളും നേതാവ് ഈ രീതിയില്‍ ഉപയോഗിച്ചതായി പരാതിയിലുണ്ട്.

സിപിഎം ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണ് ആരോപണവിധേയൻ. അതിനാല്‍ത്തന്നെ പാര്‍ട്ടി ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പിഎസ്‍സി ലിസ്റ്റിൽ പരാതിക്കാരിയായ ഡോക്ടര്‍ ഉൾപ്പെട്ടിരുന്നില്ല. തുടർന്ന് ആയുഷ് വകുപ്പിൽ ഉന്നതപദവി നൽകാമെന്നു പറഞ്ഞ് അനുനയിപ്പിക്കുകയായിരുന്നു.

എന്നാൽ, അതും നടന്നില്ലെന്നു മാത്രമല്ല, നൽകിയ 22 ലക്ഷം തിരികെ ലഭിച്ചതുമില്ല. വനിതാ ഡോക്ടര്‍ക്കുവേണ്ടി ഭര്‍ത്താവാണു പണം നല്‍കിയത്. ഈ സാഹചര്യത്തിലാണു ഡീൽ ഉറപ്പിക്കുന്നതിന്‍റെ ശബ്ദസന്ദേശം ഉള്‍പ്പെടെ ദന്പതിമാർ കോട്ടൂളിയിലെ പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയത്.

കോട്ടൂളി ഘടകം ഇതു ജില്ലാ കമ്മിറ്റിക്കു കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്‍റെ പേരു പറഞ്ഞാണു പണം വാങ്ങിയത് എന്ന ആരോപണം പരാതിയില്‍ ഉള്ളതിനാല്‍ പരാതി സംസ്ഥാന സെക്രട്ടേറിയറ്റിനും കൈമാറുകയായിരുന്നു.


ഇടപാടില്‍ മന്ത്രി മുഹമ്മദ് റിയാസിനും പങ്ക്: കോണ്‍ഗ്രസ്

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട്ട് മാഫിയാ പ്രവര്‍ത്തനം പടര്‍ന്നു പന്തലിക്കുകയാണെന്ന് ഡിസിസി പ്രസി‍ഡന്‍റ് കെ. പ്രവീണ്‍കുമാര്‍.

കോഴിക്കോട്ടെ സിപിഎമ്മില്‍ മാഫിയകള്‍ തമ്മിലുള്ള തര്‍ക്കമാണു നടക്കുന്നത്. അതിന്‍റെ ഭാഗമായാണു കോഴവിവരം പുറത്തു വന്നത്. ഇത്തരം എല്ലാ ഇടപാടിലും മന്ത്രി മുഹമ്മദ് റിയാസിനു പങ്കുണ്ട്. ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം.

സിപിഎം നടത്തുന്ന അഴിമതി കളിലെ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നതെന്നും പിഎസ്‌സി അംഗത്വം സിപിഎം തൂക്കിവിൽക്കുകയാണെന്നും പ്രവീണ്‍കുമാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്‌സി അംഗത്വ നിയമനവുമായി ബന്ധപ്പെട്ടു തട്ടിപ്പു നടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടിയുണ്ടാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശസ്തമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു പിഎസ്‌സി. ആ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ നേരത്തെയും പല ശ്രമങ്ങളുമുണ്ടായിട്ടുണ്ട്.

പിഎസ്‌സി അംഗങ്ങളെ നിയമിക്കുന്നതിൽ വഴിവിട്ട നീക്കങ്ങൾ ഒന്നും അതിലുണ്ടാകില്ല. നാട്ടിൽ പലവിധ തട്ടിപ്പുകൾ നടക്കുന്നുണ്ട്. അത്തരം തട്ടിപ്പുകൾ നടന്നിട്ടുണ്ടെങ്കിൽ സ്വാഭാവികമായും നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.