ഉമ്മന്‍ ചാണ്ടി സദ്ഭരണത്തിലൂടെ മാതൃകയായ നേതാവ്: വി.ഡി. സതീശന്‍
ഉമ്മന്‍ ചാണ്ടി സദ്ഭരണത്തിലൂടെ  മാതൃകയായ നേതാവ്: വി.ഡി. സതീശന്‍
Sunday, July 21, 2024 1:16 AM IST
കൊച്ചി: സഹാനുഭൂതി മുഖമുദ്രയാക്കി സദ്ഭരണത്തിലൂടെ മാതൃകയായ നേതാവാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

‘ഓര്‍മകള്‍ അണയാത്ത നന്മ’ എന്നപേരില്‍ ഡിസിസി എറണാകുളം ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരം ദുരുപയോഗം ചെയ്യാത്ത നേതാവായിരുന്നു ഉമ്മന്‍ചാണ്ടി. അധികാരം ദൈവികമാണ്. അത് മറ്റുള്ളവരെ ഉപദ്രവിക്കാനുള്ളതല്ല എന്നതായിരുന്നു അദ്ദേഹത്തിന്‍റെ നയമെന്നും സതീശന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ നിരീക്ഷകന്‍ അഡ്വ. എസ്. ജയശങ്കര്‍, ഗാന്ധിയന്‍ എം.പി. മത്തായി, പ്രഫ. അരവിന്ദാക്ഷന്‍, എംപിമാരായ ബെന്നി ബെഹനാന്‍, ഹൈബി ഈഡന്‍, എംഎല്‍എമാരായ കെ. ബാബു, ടി.ജെ. വിനോദ്, റോജി എം. ജോണ്‍, ഉമാ തോമസ്, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പള്ളി, കെപിസിസി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറിമാരായ എസ്. അശോകന്‍, അബ്‌ദുള്‍ മുത്തലിബ്, ദിപ്തി മേരി വര്‍ഗീസ്, ഡൊമിനിക് പ്രസന്‍റേഷന്‍, അജയ് തറയില്‍, കെ.പി. ധനപാലന്‍, എന്‍. വേണുഗോപാല്‍, മനോജ് മൂത്തേടന്‍, കെ.പി. ഹരിദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.