വിദ്യാര്‍ഥികള്‍ കുറവായതിനാൽ എല്ലാ ബാച്ചുകളും മാറ്റാനാകില്ല: കാര്‍ത്തികേയന്‍ കമ്മിറ്റി
വിദ്യാര്‍ഥികള്‍ കുറവായതിനാൽ എല്ലാ ബാച്ചുകളും മാറ്റാനാകില്ല: കാര്‍ത്തികേയന്‍ കമ്മിറ്റി
Saturday, July 20, 2024 1:19 AM IST
തോമസ് വര്‍ഗീസ്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറിക്ക് ചില സ്ഥലങ്ങളില്‍ വിദ്യാര്‍ഥികള്‍ കുറവാണെന്ന കാരണത്താല്‍ ആ ബാച്ചുകള്‍ മാറ്റാനാകില്ലെന്ന് ഹയര്‍സെക്കന്‍ഡറിയിലെ പ്രശ്നങ്ങൾ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രഫ. വി. കാര്‍ത്തികേയന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട്.

പ്രാദേശികമായ കാരണങ്ങളാല്‍ അത്തരം ബാച്ചുകള്‍ നിലനിര്‍ത്തേണ്ടതായി വരും. നിലവിലെ സാഹചര്യവും പ്രാദേശികമായ അസന്തുലിതാവസ്ഥയും പരിഗണിച്ച് പരമാവധി മെച്ചപ്പെട്ട രീതിയില്‍ ബാച്ചുകള്‍ ക്രമീകരിക്കുകയും പുതിയവ അനുവദിക്കുകയും വേണം.

ഒരു ബാച്ചില്‍ 50 വിദ്യാര്‍ഥികളെന്നതില്‍നിന്നു വ്യത്യസ്തമായാണ് വര്‍ഷം തോറും മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് നടത്തുന്നത്. ഇത് വിദ്യാര്‍ഥികളുടെ പഠനഗുണനിലവാരത്തെ ബാധിക്കും. പൊതുവിദ്യാഭ്യാസരംഗത്തിന് അത് ഗുണകരമാകില്ല.

മികച്ച ഭൗതിക സാഹചര്യങ്ങളും സ്ഥിര അധ്യാപകരും ഉണ്ടെങ്കിലും വിദ്യാര്‍ഥികള്‍ കുറയുന്ന ചില സ്‌കൂളുകളും വിദ്യാര്‍ഥികള്‍ വലിയ തോതില്‍ കേന്ദ്രീകരിക്കുന്ന മറ്റു ചില സ്‌കൂളുകളുമെന്ന പ്രവണത വര്‍ധിക്കാന്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് കാരണമാകുന്നു.

താത്കാലികമായി അനുവദിക്കുന്ന അധിക ബാച്ചുകള്‍ മൂന്നു വര്‍ഷമായി കൃത്യമായി വേണ്ടത്ര വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ആ ബാച്ചുകള്‍ സ്ഥിര ബാച്ചുകളാക്കി മാറ്റി സ്ഥിര തസ്തികകള്‍ അനുവദിക്കണമെന്നും കാര്‍ത്തികേയന്‍ കമ്മിറ്റി ശിപാര്‍ശ ചെയ്യുന്നു . മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് എന്നത് ഘട്ടം ഘട്ടമായി കുറച്ചു കൊണ്ടുവരണം.


ഒരു ബാച്ചില്‍ പരമാവധി 50 വിദ്യാര്‍ഥികളെന്ന വ്യവസ്ഥ കര്‍ശനമാക്കണം. ജനസംഖ്യാനുപാതമായും പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിന്‍റെ ആനുപാതികമായും ബാച്ചുകള്‍ അനുവദിക്കുന്നതില്‍ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.

പ്രാദേശികമായി വിദ്യാര്‍ഥികളുടെ എണ്ണം കണക്കിലെടുക്കാതെ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ നിലനിര്‍ത്തുന്നത് സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.

മുന്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍ ചെയര്‍മാനായ സമിതിയില്‍ അഞ്ചംഗങ്ങളാണ് ഉണ്ടായിരുന്നത്. 2023 മേയില്‍ ഇവര്‍ പഠനറിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറായിരുന്നില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ വകുപ്പ് അന്‍പതോളം പേജുകളുള്ള പഠന റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.