ഷിരൂർ ദുരന്തം: കേരളത്തിലെ ദേശീയപാതാ നിർമാണത്തിലും ആശങ്ക
ഷിരൂർ ദുരന്തം: കേരളത്തിലെ ദേശീയപാതാ നിർമാണത്തിലും ആശങ്ക
Sunday, July 21, 2024 1:16 AM IST
ശ്രീജിത് കൃഷ്ണൻ

കാസർഗോഡ്: കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലേക്കു മലയിടിഞ്ഞുവീണുണ്ടായ ദുരന്തം കേരളത്തിലെ ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ടും ആശങ്കയാകുന്നു.

പുതിയ പാതയുടെ നിർമാണം നടക്കുന്ന കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പല സ്ഥലങ്ങളിലും കുന്നുകളും മലകളും ഇടിച്ചുനിരത്തുകയും ഗണ്യമായ അളവിൽ മണ്ണെടുക്കുകയും ചെയ്തിട്ടുണ്ട്. സമാന രീതിയിലുള്ള നിർമാണപ്രവർത്തനങ്ങളാണ് ഷിരൂരിൽ മലയിടിച്ചിലിന് വഴിതെളിച്ചതെന്നാണ് വിലയിരുത്തൽ.

ദേശീയപാതയുടെ നിർമാണ സമയത്ത് അനിയന്ത്രിതമായ തോതിൽ മലയിടിക്കുകയും മണ്ണെടുക്കുകയും ചെയ്തതിനെതിരായി ഷിരൂരിലെ പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. ഇതൊന്നും വകവയ്ക്കാതെയാണ് നിർമാണം പൂർത്തിയാക്കിയത്. അതുകഴിഞ്ഞ് അഞ്ചുവർഷം പോലും തികയുന്നതിനു മുമ്പാണ് ഇത്രയും വലിയ ദുരന്തം സംഭവിച്ചത്.

കനത്ത മഴയിൽ കുതിർന്നു നിന്ന മലയുടെ ഒരു ഭാഗം അപ്പാടെ അടർന്ന് ദേശീയപാതയിലേക്കു വീഴുകയും തുടർന്ന് പാതയുടെ ഒരു ഭാഗത്തിനൊപ്പം താഴെ ഗംഗാവതി നദിയിലേക്ക് പതിക്കുകയുമായിരുന്നു. രക്ഷാപ്രവർത്തനം തുടങ്ങി അഞ്ചുദിവസം കഴിഞ്ഞിട്ടും ദേശീയപാതയിൽ കുന്നുകൂടിക്കിടക്കുന്ന മണ്ണ് നീക്കംചെയ്ത് ഗതാഗതം പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല.

അത്രയധികം മണ്ണാണ് പാതയെ മൂടിക്കിടക്കുന്നത്. സാമാന്യം ഉയരമുള്ള മലയെ നെടുകെ പിളർന്നുകൊണ്ട് ദേശീയപാത നിർമിച്ചതാണ് അവശേഷിക്കുന്ന ഭാഗം ഇടിഞ്ഞുവീഴാൻ കാരണമായതെന്ന് ഭൗമശാസ്ത്ര വിദഗ്ധർ തന്നെ പറയുന്നുണ്ട്.

കാസർഗോഡ് ചട്ടഞ്ചാലിനു സമീപം തെക്കിൽ വളവിലും ചെറുവത്തൂർ വീരമലക്കുന്നിലും സമാനമായ രീതിയിലാണ് ദേശീയപാതയുടെ നിർമാണം നടക്കുന്നത്. രണ്ടിടങ്ങളിലും ഈ മഴക്കാലത്തുതന്നെ മണ്ണിടിച്ചിലുണ്ടാവുകയും ചെയ്തിട്ടുണ്ട്.

മലയിടിച്ച ഭാഗങ്ങളിലെല്ലാം കമ്പിവലയിട്ട് കോൺക്രീറ്റ് ചെയ്ത് അടയ്ക്കുകയാണ് ചെയ്യുന്നത്. സോയിൽ നെയ്‌ലിംഗ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിന് മലയുടെ ഉള്ളിൽനിന്നുള്ള ശക്തമായ സമ്മർദത്തെ തടഞ്ഞുനിർത്താൻ കഴിയില്ലെന്ന് ഈ വർഷംതന്നെ തെളിഞ്ഞതാണ്.


തെക്കിൽ വളവിൽ മലയിടിച്ച ഭാഗത്തെ നീരുറവകൾ പോലും അടച്ച് കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ, കുന്നിന്‍റെ ഉള്ളിൽ സംഭരിക്കപ്പെട്ട വെള്ളത്തിന്‍റെ മർദം മൂലം മണ്ണും കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളുമെല്ലാം ഇടിഞ്ഞുവീണ് വെള്ളം പുറത്തേക്ക് കുത്തിയൊഴുകുകയായിരുന്നു. വീരമലക്കുന്നിൽ മലയിടിച്ചിൽ മൂലം ദേശീയപാതയിലെ ഗതാഗതം തടസപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.

വളരെ മൃദുലമായ കളിമണ്ണും ലാറ്ററൈറ്റ് പാറകളുമാണ് വടക്കൻ കേരളത്തിലെ കുന്നുകളിലുള്ളത്. ദുരന്തം സംഭവിച്ച ഷിരൂർ ഉൾപ്പെടെയുള്ള കർണാടകയുടെ തീരദേശ മേഖലയിലും ഏതാണ്ട് ഇതേ ഭൂപ്രകൃതിയാണ്. അനിയന്ത്രിതമായ മണ്ണെടുപ്പ് മൂലം മലയുടെ സന്തുലിതാവസ്ഥ മാറിമറിഞ്ഞാൽ മഴക്കാലത്ത് വെള്ളമിറങ്ങുമ്പോൾ ഉരുൾപൊട്ടൽ തന്നെ സംഭവിച്ചേക്കാമെന്ന പാഠമാണ് ഷിരൂർ പഠിപ്പിക്കുന്നത്.

ഷിരൂരിനേക്കാൾ എത്രയോ വലിയ ജനവാസകേന്ദ്രങ്ങൾക്കു നടുവിലൂടെയാണ് കേരളത്തിൽ ദേശീയപാത കടന്നുപോകുന്നത്. ഷിരൂരിലുണ്ടായതുപോലെ ഒരു മലയിടിച്ചിൽ ഇവിടെ സംഭവിച്ചാൽ നൂറുകണക്കിനാളുകളും വാഹനങ്ങളും വീടുകളുമെല്ലാം മണ്ണിനടിയിലാകുന്ന സ്ഥിതിയുണ്ടായേക്കാം.

അങ്ങനെയൊരു ദുരന്തം വരുത്തിവയ്ക്കാതിരിക്കാൻ ദേശീയപാതയുടെ നിർമാണത്തിൽ ഇപ്പോൾതന്നെ മുൻകരുതലുകൾ എടുക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഷിരൂരിലെ ദുരന്തം വിരൽചൂണ്ടുന്നത്.

മലയിടിച്ച ഭാഗങ്ങളിൽ തത്കാലം ചെലവ് കുറയ്ക്കാനുള്ള എളുപ്പവഴികൾക്കു പകരം കൂടുതൽ ശാസ്ത്രീയവും ഉറപ്പുള്ളതുമായ സംവിധാനങ്ങളാണ് ആവശ്യമെന്ന് ഈ മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.