എസ്.എസ്. പോറ്റി അന്തരിച്ചു
എസ്.എസ്. പോറ്റി അന്തരിച്ചു
Sunday, July 21, 2024 1:16 AM IST
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന എസ്.എസ് പോറ്റി (92) അന്തരിച്ചു.

സ്പെൻസർ ജംഗ്‌ഷനിലെ വസതിയിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനത്തിനു വച്ച മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു.

പരേതയായ ഗിരിജ പോറ്റിയാണ് ഭാര്യ. മക്കൾ: ജി.സുജ (സയന്‍റിസ്റ്റ്, സിടിസിആർഐ), ജി.സജിത (ഗ്രൂപ്പ് ഡയറക്ടർ ഐഎസ്ആർഒ). മരുമക്കൾ: എം.ജി. പ്രദീപ്, ജി. വിജയകുമാർ. സിഐടിയു തിരുവനന്തപുരം ജില്ലാ സെക്രട്ടറി, സിപിഎം മുൻ ജില്ലാകമ്മിറ്റി അംഗം, ചാല ഏരിയ കമ്മിറ്റി സെക്രട്ടറി, എൽഐസി എംപ്ലോയീസ് അസോസിയേഷൻ അഖിലേന്ത്യാ സെക്രട്ടറി, കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗം, കെൽ മുൻ ഡയറക്ടർ ബോർഡ് അംഗം, ക്ലേ വർക്കേഴ്സ് യൂണിയൻ, ടിആർഡബ്ല്യു എംപ്ലോയീസ് അസോസിയേഷൻ, കേരള ഓട്ടോമൊബൈൽസ് എംപ്ലോയീസ് യൂണിയൻ, ട്രിവൻഡ്രം ടെക്സ്റ്റയിൽ വർക്കേഴ്സ് യൂണിയൻ തുടങ്ങി നിരവധി മേഖലകളിൽ ഭാരവാഹിയായിരുന്നു എസ്.എസ്. പോറ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.