വാസുകിയുടെ നിയമനം റദ്ദാക്കുന്നു
വാസുകിയുടെ നിയമനം  റദ്ദാക്കുന്നു
Sunday, July 21, 2024 1:16 AM IST
തിരുവനന്തപുരം: വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് ഐഎഎസ് ഉദ്യോഗസ്ഥയായ കെ. വാസുകിയെ നിയമിച്ച സംസ്ഥാന സർക്കാർ നടപടി ചട്ടലംഘനമാണെന്നു മുതിർന്ന ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിച്ചതിനു പിന്നാലെ ഉത്തരവ് റദ്ദാക്കാനുള്ള നടപടികളിലേക്കു കടക്കുന്നു.

വിദേശരാജ്യങ്ങളുടെ അംബാസഡർമാരുമായും നയതന്ത്ര പ്രതിനിധികളുമായും സംസ്ഥാന ചീഫ് സെക്രട്ടറി വഴി മാത്രമേ ആശയ വിനിമയം നടത്താവൂഎന്ന ചട്ടം നിലനിൽക്കേ ഇതിനായി സെക്രട്ടറിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയ നടപടി വിവാദത്തിലായ സാഹചര്യത്തിലാണിത്.

രാജ്യസുരക്ഷ അടക്കമുള്ള വിഷയങ്ങളുള്ളതിനാൽ ചീഫ് സെക്രട്ടറിക്കു താഴെയുള്ള മറ്റ് ഐഎഎസ് ഉദ്യോഗസ്ഥർക്കു നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനു വിലക്കുണ്ട്.

വിദേശരാജ്യങ്ങളുടെ കാര്യാലയങ്ങളിൽ പ്രവർത്തിക്കുന്നവരുമായി ഇടപെടുന്നതിന് പെരുമാറ്റച്ചട്ടം നിലവിലുണ്ട്. ഇതു ലംഘിച്ചാണ് കേരളത്തിൽ സന്ദർശനത്തിനെത്തുന്ന വിദേശകാര്യ പ്രതിനിധികളുമായി വാണിജ്യ- വ്യാപാര വിഷയങ്ങളിൽ ചർച്ച നടത്താൻ തൊഴിൽ വകുപ്പു സെക്രട്ടറിയായ കെ. വാസുകിയെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയതെന്ന വാർത്ത ഇന്നലെ ദീപിക പ്രസിദ്ധീകരിച്ചിരുന്നു.


വിദേശരാജ്യങ്ങളുമായും എംബസികളുമായും മിഷനുകളുമായും നേരിട്ടുള്ള സഹകരണമാണ് വാസുകിയുടെ ചുമതലയെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.

വിദേശരാജ്യങ്ങളുമായുള്ള വ്യവസായ- വാണിജ്യ സഹകരണത്തിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഗവർണർക്കുവേണ്ടി ഉത്തരവിറക്കിയ സംഭവത്തിൽ പരാതി ലഭിച്ചാൽ വിശദീകരണം തേടാനും ഉത്തരവ് പുനഃപരിശോധിക്കാനും ഗവർണർ ആവശ്യപ്പെടും.

കേരളത്തിനു പുറത്തുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നു മടങ്ങിയെത്തിയ ശേഷം ഇതുസംബന്ധിച്ചുള്ള പരാതികൾ പരിശോധിക്കും. ആവശ്യമെങ്കിൽ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടും.

സാന്പത്തികസഹായം സ്വീകരിക്കുന്നതിനും വിദേശയാത്രകൾക്കും വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുൻകൂർ അനുമതി ആവശ്യമാണ്. ചട്ടം ലംഘിച്ച് ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ അടക്കം ഇന്നലെ രംഗത്തെത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.