മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജരേഖ ചമച്ച് തട്ടിപ്പ്: യുവാവ് അറസ്റ്റില്‍
Saturday, July 20, 2024 1:19 AM IST
പട്ടാമ്പി: മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും പേരില്‍ വ്യാജരേഖകള്‍ ചമച്ച് തട്ടിപ്പുനടത്തിയ കുലുക്കല്ലൂര്‍ മുളയന്‍കാവ് ബേബിലാന്‍ഡ് ആനന്ദിനെ(39) പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

ബിസിനസ് ആവശ്യത്തിനെന്നുപറഞ്ഞാണു മുതുതല സ്വദേശിയായ കിഷോര്‍ എന്നയാളില്‍നിന്നു പ്രതി ആനന്ദ് തവണകളായി 61 ലക്ഷം രൂപ വാങ്ങിയത്. തുടര്‍ന്ന് പണം തിരികെചോദിച്ചപ്പോള്‍ സര്‍ക്കാരില്‍നിന്നു തനിക്ക് 64 കോടി ലഭിക്കാനുണ്ടെന്നു മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഒപ്പിട്ടതായുള്ള വ്യാജരേഖകള്‍ ഉണ്ടാക്കി കാണിച്ചുകൊടുത്തു.

ഇക്കാര്യങ്ങള്‍ വേഗത്തിലാക്കുന്നതിനു പൊതുമരാമത്ത് മന്ത്രിക്ക് പേടിഎം വഴി 98,000 രൂപ അയച്ചുകൊടുത്തിട്ടുണ്ടെന്നും പറഞ്ഞ് പരാതിക്കാരനെ വിശ്വസിപ്പിച്ചു. എന്നാല്‍ പിന്നീട് ഇക്കാര്യത്തില്‍ സംശയംതോന്നിയ കിഷോര്‍ പട്ടാമ്പി പോലീസില്‍ പരാതിനല്‍കുകയായിരുന്നു.


തുടര്‍ന്ന് സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീട് പരിശോധിച്ച് വ്യാജരേഖകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റു തെളിവുകളും കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രതി സമാനരീതിയില്‍ വേറെയും ആളുകളെ വഞ്ചിച്ച് തട്ടിപ്പു നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദിന്‍റെയും ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ്കുമാറിന്‍റെയും മേല്‍നോട്ടത്തില്‍ പട്ടാമ്പി പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ. പത്മരാജന്‍, എസ്ഐമാരായ മണികണ്ഠന്‍. കെ. മധുസൂദനന്‍, എഎസ്ഐ എന്‍.എസ്. മണി സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായ വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.