മകന്‍റെ അപകടമരണം: ഇൻഷ്വറൻസ് തുക അനുവദിച്ചത് അറിയാതെ മാതാപിതാക്കൾ
മകന്‍റെ അപകടമരണം: ഇൻഷ്വറൻസ് തുക  അനുവദിച്ചത് അറിയാതെ മാതാപിതാക്കൾ
Saturday, July 6, 2024 1:59 AM IST
ചാലക്കുടി: 12 വർഷംമുന്പ് അപകടത്തിൽ മരിച്ച മകന്‍റെ ഇൻഷ്വറൻസ് തുക അനുവദിച്ചതറിയാതെ മാതാപിതാക്കൾ. ഇൻഷ്വറൻസ് തുക 12 ലക്ഷം രൂപ അനുവദിച്ച കാര്യം അറിയിക്കാൻ അഭിഭാഷകന്‍റെ കൈയിൽ ഫോൺ നമ്പർ ഉണ്ടായിരുന്നില്ല.

നേരത്തേ തൃശൂർ എംഎസിടി കോടതിയിൽ കേസ് ഫയൽചെയ്ത സമയത്തു നൽകിയ മേൽവിലാസവും മാറിയതിനാൽ അഭിഭാഷകൻ കുഴങ്ങി. സുബ്രൻ, പേരാമ്പ്ര വീട്, പോട്ട എന്ന വിലാസമാണ് അഭിഭാഷകന്‍റെ പക്കൽ ഉണ്ടായിരുന്നത്.

മരിച്ച മകന്‍റെ പേര് ദീപു എന്നായിരുന്നു. അമ്മ ലളിത. ഈ വിലാസത്തിൽ പോട്ടയിൽ താമസമുണ്ടോ എന്നറിയാൻ അഭിഭാഷകൻ രാജപാലൻ നഗരസഭ ചെയർമാൻ എബി ജോർജിനെ ബന്ധപ്പെട്ടു. ചെയർമാനും കൗൺസിലർമാരും അന്വേഷിച്ചിട്ടും ഇവരെ കണ്ടെത്താനായിരുന്നില്ല.


ഒടുവിൽ ഫേസ്ബുക്കിൽ വിവരങ്ങൾ പ്രചരിപ്പിച്ചപ്പോൾ സുബ്രനെയും ലളിതയെയും അറിയുന്നവർ മുന്നോട്ടുവന്നു. ദന്പതികൾ പോട്ടയിൽനിന്നു മേലൂരിലേക്കു താമസം മാറ്റിയിരുന്നു. ലൈഫ്മിഷനിൽ അനുവദിച്ച വീടിന്‍റെ പണി പൂർത്തിയാക്കാനാവാതെ ദുരിതത്തിലായിരുന്നു ഇവർ.

നഗരസഭാ ചെയർമാന്‍റെ നേതൃത്വത്തിൽ അഭിഭാഷകനുമായി ഇവരെ ബന്ധപ്പെടുത്തി. കേസ് നീണ്ടുപോയപ്പോൾ ഇതേക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുയായിരുന്നു. മകൻ നഷ്ടമായ ദുഃഖം മായുന്നില്ലെങ്കിലും ഇവരുടെ ജീവിതത്തിന് ആശ്വാസത്തിന്‍റെ തണൽ തെളിയുകയാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.