പുതിയ ട്രാഫിക് പോലീസ് യൂണിറ്റുകൾ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി
പുതിയ ട്രാഫിക് പോലീസ് യൂണിറ്റുകൾ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി
Tuesday, July 9, 2024 1:43 AM IST
തിരുവനന്തപുരം: പുതിയ ട്രാഫിക് പോലീസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതു സർക്കാരിന്‍റെ പരിഗണയിൽ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.

ട്രാഫിക് സംബന്ധമായ കേസുകൾ കൈകാര്യം ചെയ്യുന്നത് ട്രാഫിക് സ്റ്റേഷനുകളിൽ നിന്ന് ലോക്കൽ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരുന്നു. ജനങ്ങൾക്ക് സൗകര്യപ്രദമായ തരത്തിലാണ് കേന്ദ്രീകൃത സംവിധാനത്തെ പ്രാദേശിക തലത്തിലേക്ക് മാറ്റിയത്.

പഴയ ട്രാഫിക് പോലീസ് സ്റ്റേഷനുകൾ നിലവിൽ ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റുകളായി പ്രവർത്തിക്കുകയാണെന്നും റോജി എം. ജോണിന്‍റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.


നൂതന സാങ്കേതികവിദ്യ കൂടി സംയോജിപ്പിച്ച് ഗതാഗത നിയന്ത്രണത്തിനും റോഡപകടങ്ങൾ കുറയ്ക്കുന്നതിനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ആവശ്യമായ സമയങ്ങളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു ഗതാഗത ക്രമീകരണം നടത്തുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.