പോലീസിനു ഗുണ്ടാഭീഷണി; ‘കമ്മീഷണർ ഓഫീസും പോലീസ് സ്റ്റേഷനും ബോംബുവച്ച് തകർക്കും’
പോലീസിനു ഗുണ്ടാഭീഷണി; ‘കമ്മീഷണർ ഓഫീസും പോലീസ്  സ്റ്റേഷനും ബോംബുവച്ച് തകർക്കും’
Tuesday, July 9, 2024 1:44 AM IST
അയ്യന്തോള്‍(തൃശൂർ): തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസും ഈസ്റ്റ് പോലീസ് സ്റ്റേഷനും ബോംബുവച്ചു തകര്‍ക്കുമെന്നു ഫോണില്‍ ഭീഷണി.

ഇന്നലെ പുലര്‍ച്ച 2.30നു തൃശൂര്‍ വെസ്റ്റ് സ്റ്റേഷനിലേക്കാണു ഫോണ്‍ വന്നത്. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ വിളിച്ചതു കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കടവി രഞ്ജിത്തിന്‍റെ സംഘത്തിൽപെട്ട ഒല്ലൂരിലുള്ള തീക്കാറ്റ് സജീവനാണെന്നു കണ്ടെത്തി.

കടവി രഞ്ജിത്തിനുശേഷം ജില്ലയിലെ ഏറ്റവും വലിയ ഗുണ്ടാസംഘം തന്‍റേതാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സജീവന്‍റെ ജന്മദിന വിരുന്നുസത്കാരം നഗരമധ്യത്തില്‍ത്തന്നെ ഒരുക്കിയിരുന്നു. പിറന്നാളാഘോഷത്തിനെത്തിയവരെ കഴിഞ്ഞദിവസം തേക്കിന്‍കാട് മൈതാനിയില്‍നിന്നു പോലീസ് പിടികൂടിയിരുന്നു. ഇതിലെ വൈരാഗ്യമാകാം ഭീഷണിക്കു പിന്നിലെന്ന നിഗമനത്തിലാണു പോലീസ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.