റവന്യു, ഭക്ഷ്യ വകുപ്പുകളിൽ ഗുരുതര വീഴ്ചയെന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്
റവന്യു, ഭക്ഷ്യ വകുപ്പുകളിൽ ഗുരുതര  വീഴ്ചയെന്നു സിപിഐ സംസ്ഥാന  എക്സിക്യൂട്ടീവ്
Tuesday, July 9, 2024 1:43 AM IST
തിരുവനന്തപുരം: റവന്യു, ഭക്ഷ്യ വകുപ്പുകളുടെ പ്രവർത്തനത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിൽ വിമർശനം. ഓണക്കാലത്തുപോലും സപ്ലൈകോയിൽ സാധനങ്ങളില്ലെന്ന് ആക്ഷേപമുയർന്നു.

മറ്റു പല കാര്യങ്ങൾക്കും സിപിഎം ഭരിക്കുന്ന ധനവകുപ്പ് പണമനുവദിച്ചിട്ടും സപ്ലൈകോയ്ക്കും ഭക്ഷ്യവകുപ്പിനും പണം നൽകിയില്ല. അതിനാൽ വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐക്ക് ഇക്കാര്യത്തിൽ വിമർശനമേൽക്കേണ്ടി വന്നു.

ക്ഷേമപെൻഷൻ കുടിശിക നൽകാത്തതിനൊപ്പം സിപിഎം നേതാക്കളുടെ ധാർഷ്‌ട്യവും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണമായെന്നും യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി തന്പുരാനെ പോലെയാണ് പെരുമാറുന്നത്. ഇത്രയേറെ തിരിച്ചടിയുണ്ടായിട്ടും തന്‍റെ ശൈലി മാറ്റില്ലെന്ന അദ്ദേഹത്തിന്‍റെ നിലപാട് ജനങ്ങൾക്കിടയിൽ കൂടുതൽ അതൃപ്തി ഉണ്ടാക്കാനേ ഉപകരിക്കൂ.


സിഎഎ, പലസ്തീൻ വിഷയങ്ങൾ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനാണെന്ന തോന്നലുണ്ടാക്കി.

തിരുവനന്തപുരം മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥി മൂന്നാമതായത് ഗൗരവമായി പരിശോധിക്കണം. ഇവിടെ സിപിഎം വോട്ടുകൾ പന്ന്യൻ രവീന്ദ്രനു ലഭിച്ചില്ലെന്ന് ആക്ഷേപത്തെക്കുറിച്ച് പരിശോധിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.

സിപിഎം പറയുന്നതെല്ലാം കേട്ട് മുന്നണിയിൽ നിൽക്കേണ്ട അവസ്ഥയാണു സിപിഐക്കുള്ളതെന്നും വിമർശനമുണ്ടായി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.