കെ. രാധാകൃഷ്ണനെ നാടുകടത്തി എന്ന് മഞ്ഞളാംകുഴി അലി; നിയമസഭയിൽ പ്രതിഷേധം
കെ. രാധാകൃഷ്ണനെ നാടുകടത്തി  എന്ന് മഞ്ഞളാംകുഴി അലി;  നിയമസഭയിൽ പ്രതിഷേധം
Tuesday, July 9, 2024 1:43 AM IST
തിരുവനന്തപുരം: മുൻമന്ത്രി കെ. രാധാകൃഷ്ണനെ ലോക്സഭയിലേക്കു നാടുകടത്തി എന്ന് മഞ്ഞളാംകുഴി അലി നിയമസഭയിൽ പറഞ്ഞത് ഭരണപക്ഷ പ്രതിഷേധത്തിനു വഴിതെളിച്ചു.

ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ചയാളെ നാടുകടത്തി എന്നു പറഞ്ഞത് ഉചിതമായില്ലെന്നും പരാമർശം പിൻവലിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞെങ്കിലും മഞ്ഞളാംകുഴി അലി പറഞ്ഞ വാക്കിൽ പിടിച്ചുനിന്നു.

നന്നായി ഭരിച്ചുകൊണ്ടിരുന്ന ആളെ നാടുകടത്തൽ അല്ലെങ്കിൽ പിന്നെ എന്തിനാണു മാറ്റിയതെന്ന് അലി ചോദിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കു പോയത് സംസ്ഥാനരാഷ്്ട്രീയത്തിൽനിന്നു നാടുകടത്തിയതിന്‍റെ ഭാഗമായാണോ എന്നു പിന്നീട് പ്രസംഗിച്ച സെബാസ്റ്റ്യൻ കുളത്തുങ്കൽ ചോദിച്ചു.


പാലക്കാട് എംഎൽഎ ആയിരുന്ന ഷാഫി പറന്പിലിനെ വടകരയിൽനിന്നു ലോക്സഭയിലേക്കു മത്സരിപ്പിച്ചത് നാടുകടത്തലാണോ എന്നും അദ്ദേഹം ചോദിച്ചു.

പിന്നീട് ഭരണപക്ഷത്തു നിന്നു പ്രസംഗിച്ച എല്ലാവരും മഞ്ഞളാംകുഴി അലിയുടെ നാടുകടത്തൽ പരാമർശത്തെ അപലപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.