പ്രതിഷേധം ഫലംകണ്ടു ; ഉപാധികളില്ലാതെ കണക്‌ഷൻ പുനഃസ്ഥാപിച്ച് കെഎസ്ഇബി
പ്രതിഷേധം ഫലംകണ്ടു ; ഉപാധികളില്ലാതെ  കണക്‌ഷൻ പുനഃസ്ഥാപിച്ച് കെഎസ്ഇബി
Monday, July 8, 2024 4:04 AM IST
തിരുവന്പാടി: തിരുവന്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്ന് 30 മണിക്കൂറിനുശേഷം അധികൃതർ കണക്‌ഷൻ പുനഃസ്ഥാപിച്ചു.

തിരുവന്പാടി ഉള്ളാറ്റിൽ വീട്ടിൽ റസാഖിന്‍റെ വീട്ടിലെ വൈദ്യുതി ഇന്നലെ രാത്രിയാണ് പുനഃസ്ഥാപിച്ചത്. ബില്ലടച്ചില്ലെന്നു പറഞ്ഞ് അധികൃതർ കണക്‌ഷൻ വിച്ഛേദിച്ചതിനെതുടർന്ന് റസാഖിന്‍റെ മകൻ അജ്മലും കൂട്ടാളിയും ചേർന്ന് കഴിഞ്ഞ ദിവസം കെഎസ്ഇബി ഓഫീസിലെത്തി സംഘർഷം സൃഷ്ടിച്ചിരുന്നു.

കെഎസ്ഇബി സെക്‌ഷൻ അസിസ്റ്റന്‍റ് എൻജിനിയർ തിരുവന്പാടി പോലീസിൽ നൽകിയ പരാതിയിൽ അറസ്റ്റിലായ അജ്മലും കൂട്ടാളിയും നിലവിൽ റിമാൻഡിലാണുള്ളത്. മകന്‍റെ പേരിൽ ആരോപിക്കപ്പെടുന്ന കുറ്റത്തിനു പിതാവിന്‍റെ പേരിലുള്ള കണക്‌ഷ ൻ വിച്ഛേദിച്ച നടപടിയിൽ വ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്ന് വകുപ്പ് മന്ത്രി ഇടപെട്ടാണു പരിഹാരമുണ്ടാക്കിയത്. അതിനിടെ, കെഎസ്ഇബിയുടെ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് കെഎസ്ഇബി ഓഫീസിലേക്കു നടത്തിയ റാന്തൽ മാർച്ചിൽ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

കണക്‌ഷൻ വിച്ഛേദിച്ച നടപടിയിൽ പ്രതിഷേധിച്ച് ഹൃദ്രോഗിയായ റസാഖ് വീട്ടിൽ കയറാതെ സമരം ആരംഭിച്ചതോടെ പ്രതിഷേധം ആളിക്കത്തി. ശനിയാഴ്ച രാത്രി റസാഖ് തളർന്നുവീണിരുന്നു. കെഎസ്ഇബി ഓഫീസ് അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തതോടെ റസാഖിന്‍റെ വീട്ടിലെ കണക്‌ഷൻ വിച്ഛേദിക്കാൻ കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറാണു നിർദേശം നൽകിയത്.

സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മന്ത്രി കെ. കൃഷ്ണൻകുട്ടി, കണക്‌ഷ ൻ പുനഃസ്ഥാപിക്കാനെത്തുന്ന ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പുകിട്ടിയാൽ നടപടി സ്വീകരിക്കാമെന്നു വ്യക്തമാക്കുകയും ചെയർമാന് ഇതുസംബന്ധിച്ച നിർദേശം നൽകുകയും ചെയ്തു. ചെയർമാന്‍റെ നിർദേശം ലഭിച്ച കോഴിക്കോട് കളക്ടർ പ്രശ്നപരിഹാരത്തിന് താമരശേരി തഹസിൽദാരെ നിയോഗിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് റസാഖിന്‍റെ വീട്ടിലെത്തിയ തഹസിൽദാർ, സത്യവാങ്മൂലത്തിൽ ഒപ്പിട്ടുനൽകിയാൽ കണക്ഷൻ പുനഃസ്ഥാപിക്കാമെന്ന് അറിയിച്ചുവെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല.


കെഎസ്ഇബി ഓഫീസിലെ അക്രമത്തിനു മാപ്പു ചോദിക്കുന്നുവെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്നും പറയുന്ന സത്യവാങ്മൂലത്തിൽ ഒപ്പിട്ടാൽ ഇതുസംബന്ധിച്ച നിയമപോരാട്ടത്തിൽ തിരിച്ചടി നേരിടുമെന്ന നിയമോപദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് റസാഖ് ഒപ്പിടാൻ മടിച്ചത്. അതിനിടെ, കെഎസ്ഇബി ഓഫീസിൽ കംപ്യൂട്ടറുകളും ഫയലുകളും ഫർണിച്ചറുകളും വാരിവലിച്ച് നശിപ്പിച്ചത് ജീവനക്കാരാണെന്നുള്ള അജ്മലിന്‍റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. അനിശ്ചിതത്വം നീണ്ടതോടെ കോണ്‍ഗ്രസിന്‍റെ സമരം ശക്തമാവുകയും ചെയ്തു. ഒടുവിൽ രാത്രി വാക്കാലുള്ള ഉറപ്പിന്‍റെ അടിസ്ഥാനത്തിൽ കണക്‌ഷൻ പുനഃസ്ഥാപിക്കുകയായിരുന്നു.

റസാഖിന്‍റെ പേരിൽ 11 വൈദ്യുതി കണക്‌ഷനുകളാണുള്ളത്. അതിൽ പത്തെണ്ണം കൊമേഴ്സ്യൽ കണക്‌ഷനാണ്. സ്ഥിരമായി വൈദ്യുതിബിൽ അടയ്ക്കാതിരിക്കുന്ന സാഹചര്യത്തിൽ കണക്‌ഷൻ വിച്ഛേദിക്കാനെത്തുന്ന ഉദ്യോഗസ്ഥരുമായി പലപ്പോഴും വീട്ടുകാർ വാക്കുതർക്കമുണ്ടാക്കുന്നതും ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതും പതിവാണെന്ന് കെഎസ്ഇബി ചെയർമാൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.