അവയവ കച്ചവട വിവാദം: വ്യാജരേഖ ചമച്ച് കുടുക്കിയെന്ന് രക്ഷപ്പെട്ട യുവതി
അവയവ കച്ചവട വിവാദം: വ്യാജരേഖ ചമച്ച്  കുടുക്കിയെന്ന്  രക്ഷപ്പെട്ട യുവതി
Tuesday, July 9, 2024 1:44 AM IST
നെടുംപൊയിൽ: വിവാദമായ അവയവ കച്ചവട കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ നിർണായക വെളിപ്പെടുത്തലുമായി അവയവ കച്ചവട മാഫിയയിൽനിന്നു രക്ഷപ്പെട്ടെത്തിയ ആദിവാസി യുവതി. തന്‍റെ ഭർത്താവിനു സുഖമില്ലെന്ന് അറിയിച്ച് തന്നെ കെണിയിൽപെടുത്തുകയായിരുന്നുവെന്ന് ഇവർ മാധ്യമങ്ങളോടു പറഞ്ഞു.

അവയവ വ്യാപാരത്തിന്‍റെ ഇടനിലക്കാരൻ ബെന്നി വ്യാജരേഖ ചമച്ച് അവയവദാനത്തിനുള്ള സമ്മതപത്രം ഉണ്ടാക്കിയെന്നാണു യുവതിയുടെ വെളിപ്പെടുത്തൽ. താൻ ആദിവാസി യുവതിയാണെന്ന കാര്യം മറച്ചുവച്ച് ആധാറിലെയും റേഷൻ കാർഡിലെയും വിലാസം എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തിലെ ചുണങ്ങംവേലിയിലേക്കു മാറ്റി.

ആദിവാസി വിഭാഗമായതിനാല്‍ വൃക്ക നല്‍കാന്‍ ഇരിട്ടി ഡിവൈഎസ്പിയില്‍നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ലെന്ന് പറഞ്ഞാണ് അഡ്രസ് മാറ്റിയത്. ആദിവാസി യുവതിയാണെന്നു മറച്ചുവച്ചാണ് എറണാകുളത്തുനിന്നു പോലീസിന്‍റെ സര്‍ട്ടിഫിക്കറ്റ് നേടിയതെന്നും യുവതി വെളിപ്പെടുത്തി. അവയവദാനത്തിന് ഒമ്പതു ലക്ഷം രൂപയാണ് ഇടനിലക്കാരനായ ബെന്നി വാഗ്ദാനം ചെയ്തത്.


തന്‍റെ ഭർത്താവുകൂടി ഈ മാഫിയ സംഘത്തിലെ അംഗമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഇത്തരത്തില്‍ നിരവധി പേരുടെ റേഷന്‍കാര്‍ഡിലെയും ആധാര്‍ കാര്‍ഡിലെയും അഡ്രസുകള്‍ മാറ്റിയതായും യുവതി ആരോപിച്ചു.

മാഫിയ സംഘത്തിന്‍റെ വലയിൽ വീണ് അവയവദാനം ചെയ്ത പലരും വലിയ ബുദ്ധിമുട്ട് നേരിടുന്നതായി വാര്‍ത്ത പുറത്തുവന്ന ശേഷം ഫോണിൽ വിളിച്ചുപറഞ്ഞിരുന്നു. താൻ കെണിയിലാകുമെന്നറിഞ്ഞതോടെ രക്ഷപ്പെടുകയായിരുന്നു.

അവയവ മാഫിയയുടെ എറണകുളത്തെ കേന്ദ്രത്തിൽനിന്നു രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെ ഇടനിലക്കാരനും ഭർത്താവും ചേർന്ന് കള്ളക്കേസിൽ കുടുക്കിയതായും യുവതി ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.