ലഹരിമരുന്നു തടയാൻ സമ്മാനം: കമ്മിറ്റിയെ നിയോഗിച്ചത് ഏഴു വർഷത്തിനു ശേഷം
ലഹരിമരുന്നു തടയാൻ സമ്മാനം: കമ്മിറ്റിയെ നിയോഗിച്ചത് ഏഴു  വർഷത്തിനു ശേഷം
Monday, July 8, 2024 3:32 AM IST
ബിനു ജോർജ്
കോഴിക്കോട്: ലഹരിമരുന്ന് പിടികൂടുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന പൊതുജനങ്ങൾക്കും പാരിതോഷികം നൽകണമെന്ന കേന്ദ്ര സർക്കാർ നിർദേശം നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി തുടങ്ങിയത് ഏഴുവർഷത്തിനു ശേഷം. കേന്ദ്ര ധനകാര്യമന്ത്രാലയം 2017 ഒക്ടോബർ 10നു പുറപ്പെടുവിച്ച മാർഗനിർദേശപ്രകാരം റിവാർഡ് സാംഗ്ഷനിംഗ് സമിതിയെ നിയോഗിച്ച് സംസ്ഥാന സർക്കാർ കഴിഞ്ഞ ദിവസം ഉത്തരവ് പുറപ്പെടുവിച്ചു.

ലഹരിമരുന്നു പിടികൂടുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപവരെയും വിവരം നൽകുന്ന ആളുകൾക്ക് 60,000 രൂപ വരെയും പാരിതോഷികം നൽകാനുള്ള അപേക്ഷകൾ പാസാക്കാൻ അധികാരമുള്ളത് ഹെഡ്ക്വാർട്ടേഴ്സ് പോലീസ് ഐജിക്കാണ്. 30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഉദ്യോഗസ്ഥർക്കു പാരിതോഷികം നൽകാനുള്ള അപേക്ഷകൾ പരിശോധിച്ച് ശിപാർശ ചെയ്യുന്നതിനു മൂന്നംഗ സമിതിയാണുള്ളത്.

ആഭ്യന്തര വകുപ്പ് ജോയിന്‍റ്/ അഡീഷണൽ സെക്രട്ടറി, പോലീസ് ഹെഡ് ക്വാർട്ടേഴ്സിലെ പ്രൊക്യൂർമെന്‍റ്, പോളിസി വിഭാഗം അഡീഷണൽ ഇൻസ്പെക്ടർ ജനറൽമാരാണു മറ്റു രണ്ടു സമിതി അംഗങ്ങൾ.
ലഹരിമരുന്നിനെക്കുറിച്ച് വിവരം നൽകുന്ന ആളുകൾക്ക് 60,000 രൂപ മുതൽ രണ്ടു ലക്ഷം രൂപവരെ പാസാക്കാൻ മൂന്നംഗ സമിതിക്ക് അധികാരമുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.