കനത്ത ചൂടിൽ ഏലകൃഷിയും നെൽകൃഷിയും നശിച്ചു: മുഖ്യമന്ത്രി
കനത്ത ചൂടിൽ ഏലകൃഷിയും  നെൽകൃഷിയും നശിച്ചു: മുഖ്യമന്ത്രി
Tuesday, July 9, 2024 1:43 AM IST
തിരുവനന്തപുരം: കനത്ത ചൂടിനെത്തുടർന്ന് ഈ വർഷം സംസ്ഥാനത്ത് 30536 ഹെക്്ടർ ഏലകൃഷിയും 6369 ഹെക്്ടർ നെൽകൃഷിയും നശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

2884 ഹെക്്ടർ വാഴ, 3182 ഹെക്്ടർ കുരുമുളക്, 521 ഹെക്്ടർ തെങ്ങ്, 1577 ഹെക്്ടർ അടയ്ക്ക, 261 ഹെക്ടർ കാപ്പി, 303 ഹെക്്ടർ ജാതി, 61 ഹെക്ടർ കൊക്കോ, 336 ഹെക്ടർ റബർ, 603 ഹെക്്ടർ പച്ചക്കറി, 100 ഹെക്്ടർ പഴവർഗങ്ങൾ എന്നിവയും കനത്ത ചൂടിൽ നശിച്ചു.

പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനു സംസ്ഥാന, കേന്ദ്ര വിഹിതമുൾപ്പെടുന്ന ധനസഹായമാണു നൽകിവരുന്നത്. സംസ്ഥാനത്തു നിലനിന്ന സാഹചര്യം വിലയിരുത്തി പ്രത്യേക കേന്ദ്രസഹായം ലഭിച്ചില്ല. കേന്ദ്രസഹായം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഇതിനു പുറമേ ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്കു നിശ്ചിത നിരക്കു പ്രകാരം ആനുകൂല്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ് മോർട്ടം നടത്തുന്നതിൽ പോലീസ് സർജന്‍റെ സേവനം ലഭ്യം: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴിൽ 71 ആശുപത്രികളിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിൽ 20 ഇടങ്ങളിൽ പോലീസ് സർജന്‍റെ സേവനം ലഭ്യമാണെന്നു മന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. മെഡിക്കോ ലീഗൽ പ്രോട്ടോക്കോൾ പാലിച്ചാണ് ആശുപത്രികളിൽ പോസ്റ്റ്മോർട്ടം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യവിവരങ്ങൾ സുരക്ഷിതമെന്ന് ഉറപ്പുവരുത്തും: മന്ത്രി

എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗികളുടെ ആരോഗ്യ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ ഓഡിറ്റ് നടപ്പാക്കുമെന്നു മന്ത്രി വീണാ ജോർജ്. ഡാറ്റ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കാൻ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും. സംസ്ഥാനത്തിന്‍റെ ഡാറ്റാ പോളിസി ശക്തമാണ്. രോഗികളുടെ സ്വകാര്യ, രോഗവിവരങ്ങൾ പൂർണമായും സംരക്ഷിച്ചാണ് ഇ ഹെൽത്ത് പദ്ധതി നടപ്പാക്കുന്നത്.


ജയിൽ അന്തേവാസികളുടെ ഉന്നമനത്തിനായി പദ്ധതികൾ നടപ്പിലാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിൽ അന്തേവാസികളുടെ ഉന്നമനത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അന്തേവാസികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിനു ജയിലിൽ എഫ്എം റേഡിയോ ഉൾപ്പെടെയുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. കൂടാതെ, ലൈബ്രറി, കായികോപകരണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

“എല്ലാ പോലീസ് സ്റ്റേഷനുകളിലും അസിസ്റ്റന്‍റ് പബ്ലിക് റിലേഷൻസ് ഓഫീസർമാരെ നിയമിക്കും”

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും അസിസ്റ്റന്‍റ് പബ്ലിക് റിലേഷൻസ് ഓഫീസർമാരെക്കൂടി നിയമിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ എല്ലാ സ്റ്റേഷനുകളിലും പബ്ലിക് റിലേഷൻസ് ഓഫീസർമാർ പ്രവർത്തിക്കുന്നുണ്ട്. അസിസ്റ്റന്‍റ് പബ്ലിക് റിലേഷൻസ് ഓഫീസർമാർകൂടി വരുന്നതോടെ ഇതിൽ ഒരാൾ വനിത ആയിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോലീസ് സേനയിൽ സ്ത്രീ പ്രാതിനിധ്യം ആറു ശതമാനത്തിൽ നിന്ന് 11.37 ശതമാനമായി ഉയർത്താനായി. ഇത് 15 ശതമാനമായി ഉയർത്താനാണു സർക്കാർ ലക്ഷ്യമിടുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.