തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പിട്ടു
തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ഒപ്പിട്ടു
Tuesday, July 9, 2024 2:20 AM IST
തിരുവനന്തപുരം: തദ്ദേശ വാർഡ് വിഭജന ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഇതോടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാർഡ് വീതം കൂടും.

ചർച്ച കൂടാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവർണറോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ആവശ്യം തള്ളി കൊണ്ടാണ് ഗവർണർ ബില്ലിൽ ഒപ്പുവച്ചത്.

നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ ബഹളത്തിനിടെ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോലും വിടാതെയാണ് മിനിറ്റുകൾക്കുള്ളിൽ ബിൽ പാസാക്കിയത്. തുടർന്ന് സബ്ജക്ട് കമ്മിറ്റിയിലടക്കം ചർച്ചചെയ്യാതെ പാസാക്കിയ ബില്ലിൽ ഒപ്പിടരുതെന്ന് അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഗവർണർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.


ബിൽ നിമസഭ കടന്നതോടെ വാർഡ് വിഭജനത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണർ എ. ഷാജഹാൻ അധ്യക്ഷനായ അഞ്ചംഗ സമിതിയെ നിയോഗിച്ച് സർക്കാർ വിജ്ഞാപനമിറക്കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.