പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു, വഴിമാറിയത് വന്‍ ദുരന്തം
പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം വീണു, വഴിമാറിയത് വന്‍ ദുരന്തം
Monday, July 8, 2024 4:04 AM IST
കൊച്ചി: എറണാകുളം പച്ചാളത്ത് റെയില്‍വേ ട്രാക്കിലേക്ക് മരം കടപുഴകി വീണു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ വന്‍ ദുരന്തം ഒഴിവായി. എറണാകുളം-തൃശൂര്‍ പാതയില്‍ ലൂര്‍ദ് ആശുപത്രിക്കു സമീപം ഇന്നലെ രാവിലെ 9.30 ഓടെ ആയിരുന്നു അപകടം. പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ അപകടാവസ്ഥയിൽ നിന്ന മരത്തിന്‍റെ ഒരു ഭാഗമാണ് ട്രാക്കിലേക്ക് വലിയ ശബ്‌ദത്തോടെ മറിഞ്ഞുവീണത്. അപകടത്തെത്തുടര്‍ന്ന് രണ്ടര മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

എറണാകുളത്തുനിന്ന് ആലുവ ഭാഗത്തേക്ക് വേണാട് എക്‌സ്പ്രസും എതിര്‍ദിശയില്‍നിന്നു മംഗള എക്‌സ്പ്രസും ഇതുവഴി കടന്നുപോകാന്‍ 20 മിനിറ്റ് മാത്രം ഉള്ളപ്പോഴായിരുന്നു അപകടം. വൈദ്യുത ലൈന്‍ പൊട്ടി ട്രെയിനിലേക്കു വീണിരുന്നെങ്കിലും വലിയ ദുരന്തത്തിനു വഴിവച്ചേനെ. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

വൈദ്യുത ലൈനില്‍ തട്ടി മരത്തിനു തീപിടിച്ചെങ്കിലും മഴയെത്തുടര്‍ന്ന് മരത്തില്‍ നനവ് ഉണ്ടായിരുന്നതിനാല്‍ ആളിക്കത്തിയില്ല. ഉടന്‍ അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയെങ്കിലും ഏറെനേരം കഴിഞ്ഞാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനായത്. മരം വീണതിനെത്തുടര്‍ന്ന് മംഗള, വേണാട് എക്‌സ്പ്രസ് ട്രെയിനുകള്‍ പിടിച്ചിട്ടു.


മംഗള എക്‌സ്പ്രസ് അപകടമുണ്ടായ മേഖലയ്ക്കു തൊട്ടടുത്ത് എത്തിയിരുന്നു. വൈദ്യുതിബന്ധം പുനഃസ്ഥാപിച്ച് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ട്രെയിനുകളുടെ യാത്ര തുടര്‍ന്നു. ബസും മറ്റു വാഹനങ്ങളും കടന്നുപോകുന്ന റോഡിലേക്കുകൂടിയാണ് മരം വീണത്. ഇതുവഴിയുള്ള ഗതാഗതവും ഏറെനേരം തടസപ്പെട്ടു.


മരം വെട്ടിമാറ്റാന്‍ നോട്ടീസ് നല്‍കിയിരുന്നുവെന്ന് റെയില്‍വേ

അപകടഭീഷണിയായി നിലകൊണ്ട മരം വെട്ടിമാറ്റാന്‍ റെയില്‍വേ സ്ഥലമുടയ്ക്കും കോർപറേഷനും നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ കേസില്‍പ്പെട്ട സ്ഥലമായതിനാല്‍ മരം മുറിക്കുന്നതിന് നിയമപ്രശ്‌നങ്ങള്‍ നേരിട്ടു. കഴിഞ്ഞദിവസവും സ്ഥലം ഉടമയോട് മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നതായും റെയില്‍വേ അധികൃതര്‍ പറഞ്ഞു. എന്നാല്‍ സ്ഥലവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നുണ്ടെന്നും മരം മുറിക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് സ്ഥലം ഉടമ സ്വീകരിച്ചത്. ഇതിനുപിന്നാലെയായിരുന്നു അപകടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.