ഒന്നരവയസുകാരി കിണറ്റിൽ മരിച്ചനിലയിൽ
ഒന്നരവയസുകാരി കിണറ്റിൽ  മരിച്ചനിലയിൽ
Monday, July 8, 2024 3:32 AM IST
എരുമപ്പെട്ടി: ചിറമനേങ്ങാട് നെല്ലിക്കുന്നിൽ ഒന്നരവയസുള്ള പെൺകുട്ടിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

മുല്ലക്കൽ വീട്ടിൽ സുരേഷ്ബാബു - ജിഷ ദമ്പതികളുടെ മകൾ അമയയെയാണു വീട്ടുകിണറ്റിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11.15 ഓടെ അമ്മ ജിഷ അയൽവീട്ടിലെത്തി കുട്ടി കിണറ്റിൽ വീണുകിടക്കുന്നുവെന്ന് അറിയിച്ചതിനെത്തുടർന്നാണ് നാട്ടുകാർ വിവരമറിഞ്ഞത്. കുട്ടി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. മരിച്ചതായി സംശയിച്ച നാട്ടുകാർ എരുമപ്പെട്ടി പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് കുന്നംകുളത്തുനിന്നു ഫയർ ഫോഴ്‌സിനെ വിളിച്ചുവരുത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.


കുട്ടിയുടെ അച്ഛനും അമ്മയും മുത്തശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടിയെ കാണാതായതിനെത്തുടർന്ന് നോക്കിയപ്പോഴാണ് കിണറ്റിൽ വീണുകിടക്കുന്നതായി കണ്ടെതെന്നു വീട്ടുകാർ പറയുന്നു. സംസ്കാരം നടത്തി. എരുമപ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.