കൂടുതല്‍ മികവോടെ ‘രക്തരക്ഷസ് ’ വീണ്ടും അരങ്ങില്‍
കൂടുതല്‍ മികവോടെ ‘രക്തരക്ഷസ് ’ വീണ്ടും അരങ്ങില്‍
Tuesday, July 9, 2024 1:44 AM IST
കൊച്ചി: കലാനിലയത്തിന്‍റെ പ്രശസ്ത നാടകം ‘രക്തരക്ഷസ്’ വീണ്ടും അരങ്ങിലെത്തുന്നു. നാടകവേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തുവെന്നും കൂടുതല്‍ ശബ്‌ദ, ദൃശ്യ മികവോടെ ഓണത്തിന് ‘രക്തരക്ഷസ് ചാപ്റ്റര്‍ ഒന്ന്’ എന്നപേരില്‍ നാടകം ഗുരുവായൂരിലും തൊടുപുഴയിലും അവതരിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏരീസ് സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയിയും കലാനിലയം കൃഷ്ണന്‍ നായരുടെ മകന്‍ അനന്തപത്മനാഭനും ഇതുസംബന്ധിച്ച് കരാറില്‍ ഒപ്പുവച്ചു. ഏരീസ് കലാനിലയം ആര്‍ട്‌സ് ആന്‍ഡ് തിയറ്റര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിലാകും ഇനി അറിയപ്പെടുക.


ഡോള്‍ബി അറ്റ്‌മോസ് ശബ്‌ദമികവോടുകൂടിയാകും ഇനി കലാനിലയത്തിന്‍റെ പ്രദര്‍ശനം. കേരളത്തിലെയും ഇന്ത്യയിലെയും പ്രധാന നഗരങ്ങളില്‍ സ്ഥിരം തിയറ്റര്‍ സംവിധാനം ഒരുക്കാനാണു ലക്ഷ്യമെന്നും സ്‌കൂള്‍തലങ്ങളില്‍ ഡ്രാമ ക്ലബ്ബുകള്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കലാനിലയം അനന്തപത്മനാഭന്‍, സോഹന്‍ റോയി, ചലച്ചിത്ര താരം വിയാന്‍ മംഗലശേരി എന്നിവര്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.