"ഇഡി പിടിച്ചെടുത്തതെല്ലാം ക്രൈംബ്രാഞ്ചിനു നൽകണം'; കരുവന്നൂര്‍ തട്ടിപ്പുകേസിൽ ഹൈക്കോടതി
 ഇഡി പിടിച്ചെടുത്തതെല്ലാം ക്രൈംബ്രാഞ്ചിനു നൽകണം ; കരുവന്നൂര്‍ തട്ടിപ്പുകേസിൽ ഹൈക്കോടതി
Tuesday, July 9, 2024 2:20 AM IST
കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പിടിച്ചെടുത്ത് പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കണമെന്ന് ഹൈക്കോടതി ഉത്തരവ്.

ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസില്‍ ഇഡി പിടിച്ചെടുത്ത രേഖകള്‍ അന്വേഷണത്തിന്‍റെ ഭാഗമായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. ബാബുവിന്‍റെ ഉത്തരവ്.

അതേസമയം, രണ്ടു മാസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബ് ഡയറക്ടര്‍, തൃശൂര്‍ ഫോറന്‍സിക് ലാബ് അസി. ഡയറക്ടര്‍, ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ എന്നിവയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രണ്ടു മാസത്തിനകം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിക്കു സമര്‍പ്പിക്കണം. പരിശോധനയ്ക്ക് കൂടുതല്‍ സമയം വേണ്ടതുണ്ടെങ്കിലും കോടതി മുഖേന ആവശ്യപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ബാങ്ക് നടത്തിയ 90 വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട യഥാര്‍ഥ ഫയലുകളാണ് അന്വേഷണത്തിന്‍റെ ഭാഗമായി ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്. എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം പിടിച്ചെടുത്ത രേഖകളുടെ പകര്‍പ്പ് ആരില്‍നിന്നു പിടിച്ചെടുത്തുവോ അവര്‍ക്കല്ലാതെ നല്‍കാനാകില്ലെന്ന് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചിരുന്നു.


ഇതേത്തുടര്‍ന്ന് രേഖകള്‍ സമര്‍പ്പിച്ചിട്ടുള്ള കലൂരിലെ പിഎംഎല്‍എ കോടതിയെ സമീപിച്ചെങ്കിലും രേഖകള്‍ വിട്ടുനല്‍കണമെന്ന ആവശ്യം കോടതി തള്ളി. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വ്യാജരേഖകള്‍ നല്‍കിയും കള്ളയൊപ്പിട്ടും കരുവന്നൂര്‍ ബാങ്കില്‍നിന്നു വായ്പാതട്ടിപ്പ് നടത്തിയതു സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. യഥാര്‍ഥ രേഖകളുമായി ഒത്തുനോക്കിയാലേ കൃത്യമായ നിഗമനത്തിലെത്താനാകൂ.

ഫോറന്‍സിക് പരിശോധനയ്ക്കായി യഥാര്‍ഥ രേഖകള്‍ നല്‍കിയില്ലെങ്കില്‍ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കപ്പെടുമെന്നും ഇഡിയുടെ കേസും നിലനില്‍ക്കാത്ത അവസ്ഥയുണ്ടാകുമെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടി.

എന്നാല്‍, രാഷ്‌ട്രീയനേതാക്കളും പോലീസ് ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും കൈകോര്‍ത്തു നടത്തിയ തട്ടിപ്പിന്‍റെ രേഖകള്‍ ക്രൈംബ്രാഞ്ചിന് വിട്ടുനല്‍കാനാകില്ലെന്നായിരുന്നു ഇഡിയുടെ വാദം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.