അധ്യാപികമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ
അധ്യാപികമാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ
Tuesday, July 9, 2024 1:44 AM IST
ചങ്ങനാശേരി: ഗവണ്‍മെന്‍റ് എച്ച്എസ്എസിഎസിലെ അഞ്ച് അധ്യാപികമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. ജൂണ്‍ 25നാണ് അഞ്ച് അധ്യാപികമാരെ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റിയത്. കഴിഞ്ഞ രണ്ടിനാണ് സ്റ്റേ ലഭിച്ചത്. അധ്യാപകര്‍ സ്‌കൂളില്‍ ഹാജരായി. വെള്ളിയാഴ്ച സ്റ്റേ വീണ്ടും നീട്ടിക്കിട്ടി.

സ്‌പെഷല്‍ ക്ലാസ് എടുക്കുന്നില്ല, വിജയശതമാനം കുറയുന്നു, പഠിപ്പിക്കുന്നത് കുട്ടികള്‍ക്ക് മനസിലാകുന്നില്ല തുടങ്ങിയ കാരണങ്ങളാണ് ഇവര്‍ക്കെതിരായ സ്ഥലംമാറ്റ ഉത്തരവില്‍ പറഞ്ഞിരുന്നത്. റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷണം നടത്തി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് ഉത്തരവിറക്കിയത്.


സ്റ്റാഫ് മുറിയില്‍ കാമറ സ്ഥാപിച്ചതിനെ അധ്യാപികമാര്‍ ചോദ്യം ചെയ്തതാണ് സ്ഥലംമാറ്റത്തിലേക്കെത്തിച്ചത്. കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് അധ്യാപികമാര്‍ നല്‍കിയ പരാതിയില്‍ പോഷ് ആക്ട് പ്രകാരം ഇന്‍റേണല്‍ കമ്മിറ്റി രൂപീക്കാന്‍ വനിത കമ്മീഷന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.