എസ്എഫ്ഐക്കെതിരേ വിമർശനവുമായി എം.വി. ഗോവിന്ദൻ
എസ്എഫ്ഐക്കെതിരേ  വിമർശനവുമായി എം.വി. ഗോവിന്ദൻ
Monday, July 8, 2024 3:32 AM IST
തിരുവനന്തപുരം: കാന്പസുകളിൽ പഠനം കഴിഞ്ഞിട്ടും എസ്എഫ്ഐയുടെ ലേബലിൽ കോളജ് ഹോസ്റ്റലുകളിലും എസ്എഫ്ഐ ഓഫീസുകളിലും കഴിയുന്നത് അനുവദിക്കാനാവില്ലെന്നു സിപിഎം തെറ്റുതിരുത്തൽ രേഖ അവതരിപ്പിച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ.

സമീപകാലത്ത് സിദ്ധാർഥ് എന്ന വിദ്യാർഥിയുടെ മരണം പോലും ഇടതുപക്ഷ പ്രസ്ഥാനത്തെ ദോഷകരമായി ബാധിച്ചു. എസ്എഫ്ഐ പോലുള്ള പ്രസ്ഥാനങ്ങൾ സാമൂഹ്യവിരുദ്ധ വാസനയുള്ള വിദ്യാർഥികളെ ഒരു കാരണവശാലും വിദ്യാർഥി പ്രസ്ഥാനത്തിന്‍റെ ഭാഗമാക്കരുത്. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ലോക്കൽ സെക്രട്ടറിമാരുടെ മേഖലാ റിപ്പോർട്ടിംഗിലാണ് എസ്എഫ്ഐക്കെതിരേ പാർട്ടി സംസ്ഥാന സെക്രട്ടറി ശക്തമായ വിമർശനം ഉന്നയിച്ചത്.


തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ ബിജെപിയുടെ വോട്ടിംഗ് ശതമാനം ഞെട്ടിക്കുന്നതാണ്. ബിജെപിയുടെ മുന്നേറ്റം ജാഗ്രതയോടെ കണ്ടില്ലെങ്കിൽ വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പെടെ വലിയ തിരിച്ചടി ഉണ്ടാവാൻ സാധ്യതയുണ്ട്. ഇത് മുന്നിൽക്കണ്ടുള്ള പ്രവർത്തനമാണ് പാർട്ടി നടത്തേണ്ടതെന്നുംഗോവിന്ദൻ ഓർമിപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.