തിരുവനന്തപുരം: വാളയാർ കേസിൽ ആരോപണ വിധേയനായിരുന്ന എം.ജെ. സോജനെ എറണാകുളം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് സൂപ്രണ്ടായി നിയമിച്ചു. ഐപിഎസ് ലഭിച്ചതോടെയാണ് നിയമനം നൽകിയത്.

സോജന് ഐപിഎസ് ലഭിക്കുന്നതിന് ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റ് (സത്യസന്ധതാ സർട്ടിഫിക്കറ്റ്) നൽകുന്നതിനെതിരേ കുട്ടികളുടെ മാതാവ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.

പെണ്‍കുട്ടികൾക്കെതിരേ സോജൻ മോശം പ്രചാരണം നടത്തിയെന്നും ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടി നിലവിലുണ്ടെന്നും ഇത് കണക്കിലെടുക്കാതെയാണ് ഇന്‍റഗ്രിറ്റി സർട്ടിഫിക്കറ്റും ഐപിഎസും നൽകാനുള്ള നടപടിയെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.

ഇതാണ് ഹൈക്കോടതി തള്ളിയത്. പെണ്‍കുട്ടികളുടെ മരണത്തിൽ മാതാപിതാക്കളെയും സിബിഐ അടുത്തിടെ പ്രതി ചേർത്തിരുന്നു.