ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേൽ വിടവാങ്ങിയിട്ട് 50 വർഷം
ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേൽ  വിടവാങ്ങിയിട്ട് 50 വർഷം
Sunday, September 22, 2024 3:11 AM IST
പ്രേഷിതവര്യനായിരുന്ന ഫാ.ഏബ്രഹാം ഈറ്റയ്ക്കക്കുന്നേൽ വിടവാങ്ങിയിട്ട് ഇന്ന് 50 വർഷം. ചെറുപുഷ്പ മിഷൻലീഗ് ഡയറക്‌ടറും ദേശീയ ഓർഗനൈസറുമായിരുന്നുകൊണ്ട് കുഞ്ഞുമിഷനറി മാസികയ്ക്ക് രൂപം കൊടുത്തും വൊക്കേഷൻ ബ്യൂറോ സ്ഥാപിച്ചും കേരളത്തിലെ ആയിരക്കണക്കിന് യുവതീ-യുവാക്കളെ സന്യസ്തരും വൈദികരുമായി തീരാൻ സഹായിച്ച മഹദ്‌വ്യക്തിയായിരുന്നു അദ്ദേഹം.

മാർ സെബാസ്റ്റ്യൻ വയലിലിനോടു ചേർന്നുനിന്നുകൊണ്ട് വൈദികർക്കായി എംഎസ്ടി പ്രേഷിതസമൂഹത്തിനും സന്യാസിനികൾക്കായി ഡിഎസ്ടി സന്യാസിനിസഭയ്ക്കും രൂപവും ഭാവവും നൽകി. അനേകം വൈദികരെയും സന്യാസിനികളെയും സീറോമലബാർ സഭയ്ക്കു സംഭാവന നൽകാൻ നിമിത്തമായ സവിശേഷ വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു ഫാ.ഏബ്രഹാം.


നോർത്ത് ഈസ്റ്റിലേക്ക് തന്‍റെ പ്രേഷിതപ്രവർത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി അന്പാറ ദീപ്തി ഭവനിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയിൽ സ്കൂട്ടറപകടത്തിൽപ്പെട്ട് 1974 സെപ്റ്റംബർ 22ന് അന്തരിച്ചു.

ഫാ. ഏബ്രഹാം ഈറ്റയ്ക്കക്കുന്നേലിന്‍റെ 50-ാം ചരമവാർഷികം നവംബർ രണ്ടിന് അദ്ദേഹത്തിന്‍റെ ഇടവകയായ ഭരണങ്ങാനം ഫൊറോന പള്ളിയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ആചരിക്കുമെന്ന് ഈറ്റയ്ക്കക്കുന്നേൽ കുടുംബയോഗം ജനറൽ കണ്‍വീനർ പ്രമോദ് ഈറ്റയ്ക്കക്കുന്നേൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.