അന്ധവിശ്വാസത്തിനെതിരേ വിദ്യാർഥികളെ സംഘടിപ്പിക്കാൻ ബാലകേരളം പദ്ധതിയുമായി സാംസ്കാരിക വകുപ്പ്
Sunday, September 22, 2024 2:03 AM IST
കെ. ഇന്ദ്രജിത്ത്

തിരുവനന്തപുരം: അന്ധവിശ്വാസത്തിനെതിരേ സ്കൂൾ കുട്ടികളെ സംഘടിപ്പിക്കാൻ ‘ബാലകേരളം’ പദ്ധതിയുമായി സാംസ്കാരിക വകുപ്പ്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരിക്കുമെതിരേ സ്കൂൾ വിദ്യാർഥികളിൽ യുക്തിബോധവും ശാസ്ത്രചിന്തയും പൗരബോധവും വളർത്തി വ്യക്തിവികാസം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണു പരിപാടി സംഘടിപ്പിക്കുന്നത്.

തദ്ദേശസ്ഥാപന തലത്തിൽ വിദ്യാർഥികളെ സംഘടിപ്പിച്ചു ബാലകേരളം പദ്ധതി നടപ്പാക്കാൻ സാംസ്കാരിക വകുപ്പിനു കീഴിലുള്ള വൈലോപ്പിള്ളി സംസ്കൃതിഭവൻ മെംബർ സെക്രട്ടറി ജി.എസ്. പ്രദീപിനെ സർക്കാർ ചുമതലപ്പെടുത്തി. കോർപറേഷൻ, നഗരസഭ, പഞ്ചായത്തു തലങ്ങളിൽ പദ്ധതി നടപ്പാക്കാൻ 35 ലക്ഷം രൂപയും അനുവദിച്ചു.

സർക്കാരിന്‍റെ നഷ്ടമായ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ പിആർ ടീമിന്‍റെ ഉപദേശം തേടിയതിന്‍റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളിൽനിന്നു മാറ്റം തുടങ്ങാൻ തീരുമാനിച്ചതെന്നാണു വിവരം. ഇതിന്‍റെ ഭാഗമായി പരമാവധി പ്രദേശങ്ങളിൽ ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുമായി സംവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭാംഗങ്ങളും എത്തും.


സാന്പത്തിക പ്രതിസന്ധിക്കിടയിലും 35 ലക്ഷം രൂപ പദ്ധതിക്കായി ധനവകുപ്പ് അനുവദിച്ചു കഴിഞ്ഞു. ഇതിനായി എത്ര കോടി രൂപ വേണമെങ്കിലും ഇനിയും തരാമെന്ന ഉറപ്പുമുണ്ട്. വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ കൂടിയായ അശ്വമേധം ഫെയിം ജി.എസ്. പ്രദീപിനാണു പദ്ധതിയുടെ ചുമതല.

വ്യവസ്ഥകൾ പാലിച്ച് അവശ്യരേഖകൾ ഹാജരാക്കുന്ന മുറയ്ക്ക് സാംസ്കാരിക വകുപ്പ് ഡയറക്‌ടർ ഇതു പരിശോധിച്ചു തുക അനുവദിക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു.

തുക ഓണ്‍ലൈൻ ട്രാൻസ്ഫർ ആയി ക്രെഡിറ്റ് ചെയ്യുന്നതിന് പ്ലാൻ സ്കീം ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടും അനുബന്ധ വിശദാംശങ്ങളും വൈലോപ്പിള്ളി സംസ്കൃതി ഭവൻ മെംബപർ സെക്രട്ടറി സാംസ്കാരിക വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ലഭ്യമാക്കിയാൽ ആവശ്യമായ തുക കൈമാറുമെന്നും നിർദേശത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.