231 ഭൂരഹിത ഭവനരഹിതർക്ക് ഭൂമി; കൈമാറുന്നതു മൂന്നു സെന്‍റ് വീതം
231 ഭൂരഹിത ഭവനരഹിതർക്ക് ഭൂമി; കൈമാറുന്നതു മൂന്നു സെന്‍റ് വീതം
Sunday, September 22, 2024 2:03 AM IST
തൃശൂർ: ലൈഫ് മിഷന്‍റെ ഭാഗമായി മാറ്റാംപുറത്തുള്ള തൃശൂർ കോർപറേഷന്‍റെ ഭൂമിയിൽനിന്നു മൂന്നു സെന്‍റ് വീതം 231 ഭൂരഹിത ഭവനരഹിതർക്കു നൽകുന്നതിന്‍റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്കു 12നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ സ്വന്തമായി ഭൂമിയുള്ളവർക്കാണു കോർപറേഷൻ ധനസഹായം നൽകിയത്. 2017ൽ സംസ്ഥാന സർക്കാരും കോർപറേഷനും അംഗീകരിച്ച 231 പേർക്കാണു ഭൂമി നൽകുന്നത്.

കോർപറേഷനിലെ ഭൂമിയുള്ള ഭവനരഹിതർക്കായി നടപ്പാക്കിയ പിഎംവൈഎ അർബൻ ലൈഫ് ഭവനപദ്ധതിയിൽ പത്തു ഡിപിആറുകളിലായി 2,403 ഗുണഭോക്താക്കളുണ്ടായി. ഇതിൽ 1,860 വീടുകളുടെ നിർമാണം പൂർത്തിയാക്കി. 543 വീടുകളുടെ നിർമാണം വിവിധ ഘട്ടത്തിലാണ്. ഭൂമിയുള്ളവർക്കു തുടർന്നും ആനുകൂല്യം നൽകും.

2017ൽ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 പേരിൽ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കൾക്കാണു മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കർ സ്ഥലത്തു മൂന്നു സെന്‍റ് വീതം നൽകുന്നത്.

ഉദ്ഘാടനച്ചടങ്ങിൽ കോർപറേഷൻ മേയർ എം.കെ. വർഗീസ്, മന്ത്രിമാരായ കെ. രാജൻ, ആർ. ബിന്ദു, കേന്ദ്രമന്ത്രി സുരേഷ് ഗോപി, പി. ബാലചന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ പങ്കെടുക്കും.


ഡെപ്യൂട്ടി മേയർ എം.എൽ. റോസി, വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്സണ്‍, കരോളിൻ പെരിഞ്ചേരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ഭൂമി കൈമാറ്റത്തിന് അനുമതിയില്ല: മുഖ്യമന്ത്രിക്കു കത്ത്

തൃശൂർ: മാറ്റാംപുറത്തു ഭൂമിയുടെ കൈവശരേഖ കൈമാറുന്നതിനു സർക്കാരിന്‍റെ അനുമതിയില്ലെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കൗണ്‍സിലറുടെ കത്ത്. സർക്കാരിന്‍റെ അനുമതിയില്ലാതെ കൈവശാവകാശ രേഖ കൈമാറുന്നതിനു മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് ഉദ്ഘാടനം നടത്തുന്നതെന്നും ജോണ്‍ ഡാനിയൽ ഇ-മെയിലിൽ അയച്ച കത്തിൽ പറയുന്നു.

ഭൂരഹിതരുടെ പട്ടിക 2020ൽ കൗണ്‍സിൽ അംഗീകരിച്ചിട്ടും ഈ വർഷം സെപ്റ്റംബർ ഒന്പതിനാണ് അനുമതിക്കായി കത്തയച്ചത്. ഇതിനു സർക്കാരിന്‍റെ മറുപടി ലഭിച്ചിട്ടില്ല. ഇപ്പോൾ ഭൂമികൈമാറ്റമെന്ന പേരിൽ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുന്നതു നിയമവിരുദ്ധമാണ്.

ഭൂരഹിതർക്ക് ഭൂമികൈമാറുന്നതിന് എതിർപ്പില്ല. കൈമാറുന്ന ഭൂമിയുടെ കൈവശ രേഖകൾ വ്യാജമായി സർക്കാരിന്‍റെ അനുമതിയില്ലാതെ നൽകുന്നത് ഭൂരഹിതരായവരോടുള്ള വഞ്ചനയാണ്. വസ്തുതകൾ അന്വേഷിച്ചു മനസിലാക്കിയശേഷം പരിപാടിയിൽ പങ്കെടുക്കണോയെന്നുള്ള തീരുമാനമെടുക്കണമെന്നും കത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.