റെയിൽവേ സ്റ്റേഷനിലെ മരണം കൊലപാതകം; പ്രതികൾ ഉടൻ വലയിലാകുമെന്നു പോലീസ്
റെയിൽവേ സ്റ്റേഷനിലെ മരണം കൊലപാതകം; പ്രതികൾ ഉടൻ വലയിലാകുമെന്നു പോലീസ്
Sunday, September 22, 2024 2:03 AM IST
അയ്യന്തോൾ: തൃശൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം കവാടത്തിനിരകിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശി കാഞ്ഞിരപ്പറന്പിൽ ഷംജാദിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

തലക്കടിയേറ്റതാണ് മരണകാരണം. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് റിപ്പോർട്ട്. തൃശൂരിൽ ലോറിയിൽ ചരക്കെടുക്കാനെത്തിയ ഷംജാദിനെ വെള്ളിയാഴ്ച രാവിലെയാണു ശരീരത്തിൽ മുറിവുകളേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്.

നേരത്തെ വിരലടയാള വിദഗ്ധരും ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും നടത്തിയ പ്രാഥമിക പരിശോധനയിൽ കൊലപാതകമാണെന്ന സൂചനയുണ്ടായിരുന്നു. തുടർന്ന് ഇന്നലെ മുളങ്കുന്നത്തുകാവ് ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം കൊലപാതകമെന്ന് കണ്ടെത്തിയത്.


തൃശൂർ എസിപി സലീഷ് ശങ്കരൻ, വെസ്റ്റ് എസ്എച്ച്ഒ ലാൽകുമാർ എന്നിവരും സന്നിഹിതരായിരുന്നു. സിറ്റി പോലീസ് കമ്മീഷണറുടെ കീഴിൽ വരുന്ന ഷാഡോ പോലീസാണ് കേസ് അന്വേഷിക്കുന്നത്.

നിലവിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലഹരിസംഘങ്ങളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. ഈ പ്രദേശത്ത് നേരത്തെ രാത്രികാലങ്ങളിൽ യാത്രക്കാരെ തടഞ്ഞുനിർത്തി പണവും ആഭരണങ്ങളും പിടിച്ചുപറിക്കുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മാസങ്ങൾക്കു മുന്പാണ് ഗുണ്ടാപ്പകയുടെ പേരിൽ യുവാവ് കുത്തേറ്റു മരിച്ചതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.