മാസപ്പടി കേസില്‍ സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം
മാസപ്പടി കേസില്‍ സര്‍ക്കാരിനെ  കക്ഷിചേര്‍ക്കാന്‍ കോടതി നിര്‍ദേശം
Wednesday, July 3, 2024 1:51 AM IST
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും എതിരേ അന്വേഷണം ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളിയതിനെതിരേ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണു നടപടി.

വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്ത ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ സര്‍ക്കാരിനെ കക്ഷിയാക്കാതെയാണു ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.

തുടര്‍ന്നാണു സര്‍ക്കാരിനെ കക്ഷിചേര്‍ക്കാന്‍ ജസ്റ്റീസ് കെ. ബാബു നിര്‍ദേശിച്ചത്. ഇല്ലാത്ത സേവനത്തിന് വീണാ വിജയന്‍റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്കു സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയത് അഴിമതിവിരുദ്ധ നിയമത്തിന്‍റെ പരിധിയിയില്‍ വരുന്നതാണെന്നു ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇല്ലാത്ത സേവനത്തിനു പ്രതിഫലം നല്‍കിയെന്ന ആദായ നികുതി വകുപ്പിന്‍റെ കണ്ടെത്തലിന് പ്രാധാന്യമുണ്ട്. അതിനാല്‍ വിജിലന്‍സ് അന്വേഷണം അനിവാര്യമാണ്. സിഎംആര്‍എല്‍ എല്ലാ വര്‍ഷവും നഷ്ടത്തിലാകുന്നത് ഇങ്ങനെ പണം നല്‍കുന്നതിനാലാണ്.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന പരാതിയില്‍ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയാണു വേണ്ടതെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.