സംരംഭകരെ കടക്കെണിയിൽനിന്നു രക്ഷിക്കാൻ പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയയ്ക്കും
Friday, July 5, 2024 12:39 AM IST
തൃശൂർ: പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിപ്രകാരം സ്വന്തമായി ചെറുകിടവ്യവസായങ്ങൾ ആരംഭിക്കുന്നതിനു ധനകാര്യസ്ഥാപനങ്ങളിൽനിന്നു വായ്പയെടുത്ത സംരംഭകർക്കു സബ്സിഡിത്തുക നൽകാത്തതിൽ പ്രതിഷേധിച്ച് കേരള സ്മോൾ എന്‍റർപ്രണേഴ്സ് കൗണ്‍സിൽ (കെഎസ്ഇസി) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്ക് ആയിരം കത്തുകൾ അയയ്ക്കും.

വായ്പയെടുത്തു കടക്കെണിയിലായ ആയിരക്കണക്കിന് സംരംഭകരെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. പദ്ധതി നടപ്പാക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ പിഎംഇജിപി പദ്ധതിയെയും സംരംഭകരെയും തകർക്കാനാണ് ശ്രമിക്കുന്നത്.

ഈ പദ്ധതിപ്രകാരം ലഭ്യമായ 35 ശതമാനം സബ്സിഡിത്തുക സംരംഭകരുടെ ബാങ്ക് അക്കൗണ്ടിൽ വന്നിട്ടും ആ സംഖ്യ വായ്പയിൽ വരവുചെയ്തു കിട്ടുന്നില്ല.

യൂണിറ്റ് പരിശോധന നടത്തി തുക അക്കൗണ്ടിൽ വരവുചെയ്യാൻ ഉത്തരവാദപ്പെട്ട ഖാദി കമ്മീഷന്‍റെ അനാസ്ഥയാണ് ഇതിനു കാരണമെന്നു പിഎംഇജിപി കൂട്ടായ്മ കുറ്റപ്പെടുത്തി.

വിഷയത്തിൽ സംഘടന പല ഇടപെടലുകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ പിഎംഇജിപി കൂട്ടായ്മ രൂപീകരിച്ചതായും പദ്ധതിയനുസരിച്ച് വായ്പയെടുത്തു പ്രതിസന്ധി നേരിടുന്ന ജില്ലയിലെ സംരംഭകർ 9447023851 എന്ന നന്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.