വിമാനയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം;സ്മാര്‍ട്ട് വാച്ചിന്‍റെ സഹായത്താല്‍ ചികിത്സ നല്‍കി മലയാളി ഡോക്ടര്‍
വിമാനയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം;സ്മാര്‍ട്ട് വാച്ചിന്‍റെ സഹായത്താല്‍  ചികിത്സ നല്‍കി മലയാളി ഡോക്ടര്‍
Friday, July 5, 2024 2:05 AM IST
കൊച്ചി: വിമാനത്തില്‍ ശാരീരിക അവശതകള്‍ നേരിട്ട യാത്രക്കാരിയെ രക്ഷിക്കാന്‍ ഡോക്ടറെ സഹായിച്ചത് കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് വാച്ച്. ആലുവ രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി വി. കുരുട്ടുകുളം ആണ് കൈയിലുണ്ടായിരുന്ന സ്മാര്‍ട്ട് വാച്ചിന്‍റെ സഹായത്തോടെ രോഗിയെ സുഖപ്പെടുത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഡല്‍ഹിയില്‍നിന്നു അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു പോയ എയര്‍ ഇന്ത്യ വിമാനത്തിലെ 56 വയസുകാരിക്കാണ് യാത്രയ്ക്കിടെ കടുത്ത തലകറക്കവും ആവര്‍ത്തിച്ചുള്ള ഛര്‍ദ്ദിയുമുണ്ടായത്. ഇതു ശ്രദ്ധയില്‍പ്പെട്ട ഡോക്ടർ, രോഗിയെ നിലത്തു കിടത്താന്‍ നിര്‍ദേശിച്ചു.

രോഗിയുടെ ഹൃദയമിടിപ്പ് നിരീക്ഷിക്കാന്‍ ഡോക്ടറെ സഹായിച്ചത് ധരിച്ചിരുന്ന ആപ്പിള്‍ സ്മാര്‍ട്ട് വാച്ചായിരുന്നു. വാച്ച് ഉപയോഗിച്ചു രോഗിയുടെ ഓക്‌സിജന്‍ സാച്ചുറേഷന്‍ കുറവാണെന്നും രക്തസമ്മര്‍ദം കൂടിയിരിക്കുന്നതായും ഡോക്ടര്‍ മനസിലാക്കി.

വിമാനത്തില്‍ ലഭ്യമായിരുന്ന മെഡിക്കല്‍ കിറ്റില്‍നിന്നും ഡോ. ജിജി ആവശ്യമായ മരുന്നുകള്‍ നല്‍കിയതോടെ യാത്രക്കാരി ആരോഗ്യം വീണ്ടെടുത്തു. അടുത്തുള്ള വിമാനത്താവളത്തിലേക്ക് വിമാനം വഴിതിരിച്ചു വിടാനുള്ള തീരുമാനം ഡോക്ടറുടെ ഉറപ്പില്‍ പൈലറ്റ് വേണ്ടെന്നുവച്ചു.

മുന്‍കൂട്ടി നിശ്ചയിച്ചതിലും 15 മിനിറ്റ് മുമ്പായി വിമാനം സാന്‍ഫ്രാന്‍സിസ്‌കോയില്‍ പറന്നിറങ്ങി. ജീവനക്കാര്‍ നേരത്തെ അറിയിച്ചതനുസരിച്ച് മെഡിക്കല്‍ സംഘം വിമാനത്താവളത്തില്‍ രോഗിയെ കാത്തുനിന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗി സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഡോക്ടറുടെ സമയോചിത ജീവന്‍രക്ഷാപ്രവര്‍ത്തനത്തിന് എയര്‍ ഇന്ത്യ വിമാനത്തിലെ ജീവനക്കാരും ക്യാപ്റ്റനും നന്ദി അറിയിച്ചു. ക്യാപ്റ്റന്‍ ഡോ. ജിജിക്ക് പ്രത്യേക സമ്മാനവും നല്‍കി. ഒമ്പതു വര്‍ഷത്തിലധികമായി രാജഗിരി ആശുപത്രിയില്‍ ന്യൂറോളജി വിഭാഗം മേധാവിയായി പ്രവര്‍ത്തിക്കുന്ന ഡോ. ജിജി കേരളത്തിലെ തന്നെ അറിയപ്പെടുന്ന ന്യൂറോളജിസ്റ്റുകളില്‍ ഒരാളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.