"റ്റാറ്റ'യുടെ കഥാവഴികളുടെ പൊരുളറിയണം, ഒന്നൂടി കാണാൻ കൊതിച്ച് പുന്നാരമോൾ
 റ്റാറ്റ യുടെ കഥാവഴികളുടെ പൊരുളറിയണം,  ഒന്നൂടി കാണാൻ കൊതിച്ച് പുന്നാരമോൾ
Thursday, July 4, 2024 1:54 AM IST
ബിനു ജോർജ്

കോഴിക്കോട്: “സ്വപ്നത്തിലാണെങ്കിൽ പോലും "റ്റാറ്റ'യെ ഒന്നുകൂടി കണ്ടുമുട്ടണം. എന്നിട്ടു വേണം ഒരു നൂറു സംശയങ്ങൾ ചോദിക്കാൻ. അജ്മീറിലേക്കു റ്റാറ്റ പോയത് ഏതു വഴിയാണ്? ആരാധകന്‍റെ ഈ ചോദ്യത്തിനെങ്കിലും മറുപടി നൽകിയേ പറ്റൂ. റ്റാറ്റയെ ലോക മലയാളികളെല്ലാം വാഴ്ത്തിപ്പാടുന്നതു കേൾക്കുന്പോൾ പെരുത്ത സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ മകളായി ജനിച്ചതിൽ എന്തെന്നില്ലാത്ത സന്തോഷമാണ് അനുഭവിക്കുന്നത്.”

മലയാള സാഹിത്യരംഗത്ത് പകരം വയ്ക്കാൻ കഴിയാത്ത വിധം വായനക്കാരിൽ അഭൂതമായ അനുഭൂതികളുയർത്തി വിടവാങ്ങിയ ബേപ്പൂർ സുൽത്താനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്പോൾ മകൾ ഷാഹിന ബഷീറിന് നഷ്ടബോധമോ വേദനയോ ഇല്ല. കോഴിക്കോടിനു ലോക സാഹിത്യനഗര പദവി ലഭിച്ചതിനു പിന്നിൽ റ്റാറ്റയുടെ അടക്കം സാഹിത്യ സംഭാവനകളുണ്ടെന്നതാണ് 30-ാം അനുസ്മരണദിനത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും ഷാഹിന കൂട്ടിച്ചേർക്കുന്നു.

“ബാപ്പയ്ക്ക് റ്റാറ്റ എന്ന പേര് ഞാനാണിട്ടത്. പിന്നീട് ഉമ്മച്ചിയും ബന്ധുക്കളും നാട്ടുകാരുമെല്ലാം അങ്ങനെയാണ് വിളിച്ചിരുന്നത്. മരണം ഒരു യാഥാർഥ്യമാണ്. അത് അംഗീകരിച്ചേ പറ്റൂ. എന്നാലും റ്റാറ്റ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ജീവിതാനുഭവങ്ങൾ കൂടുതൽ ഉൾക്കൊള്ളാനായില്ലെന്ന തോന്നലുണ്ട്. മരണശേഷമാണ് അദ്ദേഹത്തിന്‍റെ പ്രാധാന്യം കൂടുതൽ അറിഞ്ഞത്. ലോകമെന്പാടുമുള്ള മലയാളികൾ ഇപ്പോഴും ഫോണിൽ വിളിച്ച് റ്റാറ്റയുടെ കഥകളെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്.

ജീവിതത്തിൽ പല വേഷങ്ങളണിഞ്ഞ് സാധാരണക്കാരനായി ഉലകം ചുറ്റിയ വൈക്കം മുഹമ്മദ് ബഷീർ അജ്മീറിലേക്കു പോയത് ഏതുവഴിയാണെന്ന ഒരു ആരാധകന്‍റെ ചോദ്യത്തിനു മുന്നിൽ പകച്ചുപോയി. റ്റാറ്റ ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിന്‍റെ ജീവിതയാത്രകളെക്കുറിച്ച്, അദ്ദേഹം ഉള്ളിൽ പേറിയ കഥാപാത്രങ്ങളെക്കുറിച്ച്, കഥാ സന്ദർഭങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞിരുന്നുവെങ്കിൽ ചോദ്യത്തിനു മറുപടി നൽകാനാവുമായിരുന്നു”-30-ാം അനുസ്മരണ വേളയിൽ ബേപ്പൂർ സുൽത്താനെക്കുറിച്ചുള്ള ഓർമകളിൽ നിറയുകയാണ് ഷാഹിന.

വൈക്കം മുഹമ്മദ് ബഷീറിന്‍റെ കഥകളിൽ അലിഞ്ഞുചേർന്ന വായനക്കാരുടെ സ്നേഹാദരം ഏറ്റവുമധികം ഏറ്റുവാങ്ങുന്നത് മക്കളായ അനീസും ഷാഹിനയുമാണ്. കോഴിക്കോട് ഡിസി ബുക്സിലെ ജീവനക്കാരിയായ ഷാഹിനയ്ക്ക്, ബഷീർ കുറിച്ചതിൽ വച്ച് ഏറ്റവുമധികം ഇഷടപ്പെട്ട വാചകം "ന്‍റെ കരളില് ബേദനയാണ്’ എന്നതാണ്. കുഞ്ഞിപ്പാത്തുമ്മ നിസാർ അഹമ്മദിനോടു പറയുന്ന ഈ വാക്കുകളിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

മലയാളമറിയുന്ന എല്ലാവരെയും ബഷീർ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ചിരിപ്പിക്കുകയോ ചിന്തിപ്പിക്കുകയോ കരയിക്കുകയോ ചെയ്തു. അനീതിയും വിഭാഗീയതയും വിവേചനവുമെല്ലാം നടമാടുന്ന ഒരു കാലത്തെക്കുറിച്ച് മുൻകൂട്ടിക്കണ്ട് അവയെ അക്കാലത്തെ കഥകളിൽ ആവിഷ്കരിക്കാൻ കഴിഞ്ഞ ദീർഘദൃഷ്ടിയുള്ള പച്ചയായ മനുഷ്യനായിരുന്നു റ്റാറ്റ.

ബഷീർ ഈ ലോകത്തോടു വിടപറഞ്ഞ ജൂലൈ അഞ്ചിന് എല്ലാം വർഷവും ബേപ്പൂർ വൈലാലിലെ വീട്ടിൽ വിവിധ നാടുകളിൽനിന്ന് ഒരുപാട് ആളുകളെത്തും. ആരാധകരുടെ ആസ്വാദനങ്ങൾ കേൾക്കുന്പോൾ ബഷീറിന്‍റെ ഓരോ കഥാപാത്രവും മനസിൽ പുനർജനിക്കും.

ഇത്തവണത്തെ ബഷീർ അനുസ്മരണ പ്രഭാഷണം നടത്താനെത്തുന്നതു ലോകപ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയാണ്. രാവിലെ 10.30ന് ആരംഭിക്കുന്ന ഓർമദിനാചരണത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ്, രവി ഡിസി, അനീസ് ബഷീർ, വസീം മുഹമ്മദ് ബഷീർ, നസീം മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.