കേരള സർവകലാശാല: നാലു വിദ്യാർഥി പ്രതിനിധികളെ വീണ്ടും സെനറ്റിലേക്ക് നിർദേശിച്ച് ഗവർണർ
കേരള സർവകലാശാല:  നാലു വിദ്യാർഥി പ്രതിനിധികളെ  വീണ്ടും സെനറ്റിലേക്ക് നിർദേശിച്ച്  ഗവർണർ
Friday, July 5, 2024 12:39 AM IST
തിരുവനന്തപുരം: കേരള സർവകലാശാലാ സെനറ്റിലേക്കു നാലു വിദ്യാർഥി പ്രതിനിധികളെ വീണ്ടും നാമനിർദേശം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതോടൊപ്പം ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയും ഗവർണർ നാമനിർദേശം ചെയ്തു.

നേരത്തേ വിദ്യാർഥി പ്രതിനിധികളെ നോമിനേറ്റ് ചെയ്ത ചാൻസലറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. കോടതി നിർദേശപ്രകാരം വൈസ് ചാൻസലറിൽനിന്ന് പാനൽ വാങ്ങിയാണ് പുതിയ നാമനിർദേശം നടത്തിയത്.

വിദ്യാർഥികളുടെ പഠനത്തിലെ മികവു പരിഗണിച്ചാണ് വൈസ് ചാൻസലർ പാനൽ നൽകിയത്. കാര്യവട്ടം കാന്പസിലെ എംഎസ്‌സി കെമിസ്ട്രി വിദ്യാർഥിനി ആർ. കൃഷ്ണപ്രിയ- സയൻസ്, പന്തളം എൻഎസ്എസ് കോളജിലെ എംഎ ഇംഗ്ലീഷ് വിദ്യാർഥി ആർ. രാമാനന്ദ്- സ്പോർട്സ്, കേരള സർവകലാശാലയിലെ ഗവേഷക വിദ്യാർഥിനി ജെ.എസ്. ദേവി അപർണ- ഹ്യുമാനിറ്റീസ്, മാർ ഈവാനിയോസ് കോളജിലെ ബിഎ ഇംഗ്ലീഷ് വിദ്യാർഥിനി ജി.ആർ. നന്ദന-ഫൈൻ ആർട്സ് എന്നിവരെയാണ് നാമനിർദേശം ചെയ്തത്.

തോന്നയ്ക്കൽ ഗവണ്‍മെന്‍റ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്റർ എസ്.സുജിത്താണ് ഹെഡ്മാസ്റ്റർമാരുടെ പ്രതിനിധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.