വിശ്വാസകൈമാറ്റത്തിനു കുടുംബങ്ങളുടെ ശക്തീകരണം അനിവാര്യം: മേജര്‍ ആര്‍ച്ച്ബിഷപ്
വിശ്വാസകൈമാറ്റത്തിനു കുടുംബങ്ങളുടെ  ശക്തീകരണം അനിവാര്യം: മേജര്‍ ആര്‍ച്ച്ബിഷപ്
Thursday, July 4, 2024 1:54 AM IST
കൊച്ചി: കുടുംബങ്ങളുടെ ശക്തീകരണം വിശ്വാസകൈമാറ്റത്തിന് അനിവാര്യമാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ക്രിസ്തുശിഷ്യനും ഭാരതത്തിന്‍റെ അപ്പസ്‌തോലനുമായ മാര്‍തോമാശ്ലീഹായുടെ ദുക്‌റാന തിരുനാളിനോടും സഭാദിനത്തോടുമനുബന്ധിച്ചു സഭയുടെ കേന്ദ്ര കാര്യാലയമായ മൗണ്ട് സെന്‍റ് തോമസില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം” എന്നു സഹശിഷ്യന്മാരോടു പറഞ്ഞ തോമാശ്ലീഹായുടെ ജീവിതമാതൃക പ്രയാസഘട്ടങ്ങളില്‍ പരാജയഭീതിയോടെ പിന്മാറുന്നതിനു പകരം ധീരതയോടെ അവയെ നേരിടാന്‍ നമ്മെ സഹായിക്കുന്നതാണ്. മുറിവുകളുണക്കി സാക്ഷ്യം നല്‍കിക്കൊണ്ട് വിശ്വാസസ്ഥിരതയോടെ സഭയോടൊപ്പം ഒന്നിച്ചു മുന്നേറാമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

നേരത്തേ മേജര്‍ ആര്‍ച്ച്ബിഷപ് സഭാകാര്യാലയത്തില്‍ പതാക ഉയര്‍ത്തിയതോടെയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് നടന്ന ആഘോഷമായ റാസ കുര്‍ബാനയില്‍ അദ്ദേഹം കാര്‍മികത്വം വഹിച്ചു.

താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ വചനസന്ദേശം നല്‍കി. എറണാകുളം-അങ്കമാലി അതിരൂപതാ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരും രൂപതകളുടെ വികാരി ജനറല്‍മാരും സെമിനാരികളുടെ റെക്ടര്‍മാരും രൂപതകളെയും സമര്‍പ്പിതസമൂഹങ്ങളെയും പ്രതിനിധീകരിച്ചുവന്ന വൈദികരും സമര്‍പ്പിതരും അല്മായരും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്നു.

പൊതുസമ്മേളനത്തിന് മുന്നോടിയായി സീറോ മലബാര്‍ സഭയുടെ ചരിത്രം ഡോക്കുമെന്‍ററിയായി പ്രദര്‍ശിപ്പിച്ചു. സഭയുടെ ഗവേഷണ-പഠന കേന്ദ്രമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ പ്രസിദ്ധീകരിച്ച "അപ്പസ്തൊലേറ്റ് ഓഫ് സെന്‍റ് തോമസ് ഇന്‍ ഇന്ത്യ' എന്ന പുസ്തകം മാര്‍ റാഫേല്‍ തട്ടില്‍, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കലിനു നല്കി പ്രകാശനം ചെയ്തു.

എല്‍ആര്‍സി പഠനപരമ്പരയെ മാര്‍ ടോണി നീലങ്കാവിലും പുതിയ പുസ്തകത്തെ എഡിറ്റര്‍ റവ. ഡോ. പയസ് മലേക്കണ്ടത്തിലും പരിചയപ്പെടുത്തി. ഡോ. തോമസ് മണ്ണൂരാംപറമ്പില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള "പൗരസ്ത്യരത്‌നം' അവാര്‍ഡ് ചടങ്ങില്‍ പ്രഖ്യാപിച്ചു. ആരാധനക്രമ വിഷയത്തില്‍ അതുല്യമായ സംഭാവനകള്‍ നല്‍കിയ റവ. ഡോ. വര്‍ഗീസ് പാത്തികുളങ്ങരയാണ് അവാര്‍ഡിനര്‍ഹനായത്.

പൊതുസമ്മേളനത്തില്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ ചാന്‍സലര്‍ റവ. ഡോ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ എല്‍സി വടക്കേമുറി, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്‍റ് അഡ്വ. ബിജു പറയന്നിലം, മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ആന്‍സി മാത്യു ചേന്നോത്ത് എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.