കെ. സുധാകരന്‍റെ വീട്ടിൽ കൂടോത്രം
കെ. സുധാകരന്‍റെ വീട്ടിൽ കൂടോത്രം
Friday, July 5, 2024 2:05 AM IST
കണ്ണൂര്‍: കര്‍ണാടക ഉപമുഖ്യമന്ത്രിയും പിസിസി പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാർ തന്നെയില്ലാതാക്കാൻ എതിരാളികൾ കണ്ണൂർ ജില്ലയിലെ പ്രമുഖ ക്ഷേത്രത്തിനു സമീപമായി മൃഗബലിയും ഗൂഢപൂജയും നടത്തിയെന്ന ആരോപണത്തിന്‍റെ അല കെട്ടടങ്ങുന്നതിനു മുന്പേ കേരള രാഷ്‌ട്രീയത്തിലും ഗൂഢപൂജ വിവാദം.

കെപിസിസി പ്രസിഡന്‍റും കണ്ണൂർ ജില്ലക്കാരനുമായ കെ. സുധാകരൻ എംപിക്കെതിരേ അജ്ഞാതർ കൂടോത്രം നടത്തിയതാണ് ഇപ്പോൾ ചർച്ചയാകുന്നത്. കണ്ണൂർ നടാലിലെ കെ. സുധാകരന്‍റെ വീട്ടുപറന്പിലെ വിവിധയിടങ്ങളിൽ നിന്നായി കൂടോത്രമെന്ന നിഗൂഢപൂജ ചെയ്ത് കുഴിച്ചിട്ട ചില വസ്തുക്കൾ ലഭിച്ചെന്നാണു വിവരം.

ഒന്നര വർഷം മുന്പ് ലഭിച്ച കൂടോത്ര വസ്തുക്കൾ മാറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വൈറലായി. കൂടോത്ര വസ്തുക്കൾ പുറത്തെടുക്കുന്ന ദൃശ്യത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ സാന്നിധ്യവുമുണ്ട്. സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും നടത്തുന്ന സംഭാഷണങ്ങളും വീഡിയോയിലുണ്ട്.

തനിക്കു കാലിനു ബലം കുറയുകയും നടക്കുമ്പോള്‍ ബാലന്‍സ് തെറ്റുകയും ചെയ്തിരുന്നതായി സുധാകരന്‍ ഉണ്ണിത്താനോടു പറയുന്നുണ്ട്. ഇടയ്ക്കു ടെന്‍ഷനും വെപ്രാളവും വരാറുള്ളതുകൊണ്ടാണോയെന്നു സംശയിക്കുന്നുവെന്ന് സുധാകരന്‍ പറയുന്നതും കേൾക്കാം. പത്തനംതിട്ടയിലെ ഒരു മന്ത്രവാദിയാണു കൂടോത്രം നടന്നതായി കണ്ടെത്തിയതെന്നു ദൃശ്യങ്ങളിൽ പറയുന്നുണ്ട്.

ചില ക്ഷേത്രങ്ങളിൽ കാണുന്ന കിംപുരുഷ മുഖരൂപത്തിനോടു സാദൃശ്യമുള്ള ലോഹരൂപം, ഇതിനകത്തും പുറത്തുമായി വിവിധ തകിടുകൾ, ആൾരൂപങ്ങൾ, മനുഷ്യ ശരീരത്തിലെ വിവിധ അവയവങ്ങളുടെ തകിടുകളിൽ തീർത്ത രൂപങ്ങൾ, കെ.സുധാകരന്‍റെ വീടിന്‍റെ രൂപരേഖ വരച്ച തകിട് എന്നിവയടക്കം പൂജകഴിച്ചു കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.

കെപിസിസി ആസ്ഥാനത്തും തിരുവനന്തപുരത്തെയും ഡൽഹിയിലെയും കെ. സുധാകരന്‍റെ താമസസ്ഥലത്തും കൂടോത്രം ചെയ്തതായി നേരത്തേ പറയപ്പെട്ടിരുന്നു.

ഡൽഹിയിലെ വീട്ടിലെ സോഫയ്ക്ക് അടിയിൽനിന്നു ഭസ്മമുൾപ്പെടെയുള്ള വസ്തുക്കൾ വീട്ടിലെ ജോലിക്കാരനു ലഭിച്ചെന്നായിരുന്നു പറഞ്ഞിരുന്നത്. കൂടോത്രത്തിനു പിന്നിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോരാണെന്നാണ് ആക്ഷേപം ഉയരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.